Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ആദര്‍ശ് റയില്‍വേ സ്റ്റേഷന്‍ പറയാന്‍ പരിമിതികള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:51 am IST
in Kollam

ശാസ്താംകോട്ട: രണ്ട് താലൂക്കുകളിലെ ആയിരങ്ങളുടെ ആശാകേന്ദ്രമായ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുന്നു.

“ആദര്‍ശ് പദവി നല്‍കി ഒരു വര്‍ഷത്തോളമായെങ്കിലും പരിമിതികള്‍ മാത്രമാണ് ഈ സ്റ്റേഷന് പറയാനുള്ളത്. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകള്‍ അടക്കം 15 വണ്ടികള്‍ ഇവിടെ നിര്‍ത്തുന്നുണ്ട്. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി വന്നുപോകുന്നത്. യാത്രക്കാര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് മന്ത്രിമാരരടക്കമുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

ഏറ്റവും ഗുരുതരമായ പ്രശ്‌നം ഓഫീസും പ്ലാറ്റ്‌ഫോമും തമ്മിലുള്ള അന്തരമാണ്. കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കുന്ന ഒരു യാത്രക്കാരന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിന്‍ എഞ്ചിന്റെ പിന്നിലുള്ള ബോഗിയില്‍ കയറാന്‍ ഒരു കിലോമീറ്ററോളം നടക്കണം. കൊല്ലം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരന് പിന്നിലെ ബോഗിയില്‍ കയറണമെങ്കിലും ഇതേ അവസ്ഥയാണ്. പ്ലാറ്റ് ഫോമുകള്‍ക്ക് ഒരു കിലോമീറ്ററിലധികം നീളമുണ്ടെങ്കിലും മേല്‍ക്കൂരയില്ലാത്തത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിന്റെ മധ്യത്ത് ഒറ്റപ്പെട്ട തുരുത്ത് പോലുള്ള മേല്‍ക്കൂര ആര്‍ക്കും പ്രയോജനപ്പെടുന്നുമില്ല.

റിസര്‍വേഷന്‍ കൗണ്ടറും ടിക്കറ്റ് കൗണ്ടറും ഇവിടെ ഒന്നാണ്. ഇതുകാരണം റിസര്‍വേഷന്‍ ചെയ്യാനും ടിക്കറ്റ് എടുക്കാനും വരുന്ന യാത്രക്കാര്‍ പരസ്പരം വഴക്കടിക്കുന്നത് പതിവാണ്. റിസര്‍വേഷന്‍ ജോലിക്കിടെ ടിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ അടിയന്തരമായി എത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ കിട്ടാതെ പോകുന്നതും സാധാരണമാണ്.

സ്റ്റേഷന്റെ ഒരു വശത്തെ പ്ലാറ്റ് ഫോം വളരെ താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ട്രെയിനില്‍ നിന്നിറങ്ങാന്‍ പ്രായമായവരും അവശരുമായ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു.

സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തിനാല്‍ പലപ്പോഴും സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പുനഃക്രമീകരിക്കാനായി അഴിച്ചുകൊണ്ടുപോയിട്ട് ഒരു വര്‍ഷത്തോളമായി.

ആകെ ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സ്റ്റേഷന് മുന്നിലൂടെ സര്‍വീസ് നടത്തുന്നത്. അതും രാവിലെ മാത്രം. ബസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ കാരാളിമുക്ക് റെയില്‍വേ മേല്‍പാലത്തിലൂടെ രണ്ടു കിലോമീറ്ററോളം നടന്നുവേണം സ്റ്റേഷനിലെത്താന്‍.

സന്ധ്യയായാല്‍ സ്റ്റേഷന്‍ പരിസരം ഒരു നിഗൂഢ കേന്ദ്രത്തിന്റെ പ്രതീതിയാണ്. സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരു വര്‍ഷമായി. ആകെ ഇരുട്ടുമൂടി കാടുകയറിക്കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാത്രിയിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭയന്നാണ് പുറത്തേക്ക് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.