Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരിയും തെളിയിക്കലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:24 pm IST
in Samskriti

സാധാരണയായി ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നീ പ്രകാരമാണ് തിരികള്‍ കത്തിക്കാറുള്ളത്. വീടിനകത്തെ പൂജാമുറിയിലും തുളസിത്തറയിലും കയറിവരുന്ന മുറിയിലുമാണ് ദീപം ജ്വലിപ്പിക്കേണ്ടത്. തുളസിത്തറയില്‍ തുളസിക്കഭിമുഖമായി ഒരു നാളവും കയറിവരുന്ന മുറിയില്‍ ആദിത്യനഭിമുഖമായി ഒറ്റത്തിരിയും മതി. പൂജാമുറിയില്‍ ദേവന്നഭിമുഖമായും ഭക്തനു നേരെയായും രണ്ട് നാളങ്ങള്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചു കാണുന്നുണ്ട്.

തിരികള്‍ (കോട്ടന്‍) തുണികള്‍കൊണ്ടുള്ളതായിരിക്കണം. വൃത്തിയുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. ഒറ്റനാളമാണ് തെളിയിക്കുന്നതെങ്കില്‍പോലും രണ്ട് തിരികള്‍ വിളക്ക് സ്തൂപത്തിന്റെ ഇരുവശത്ത് നിന്ന് തുടങ്ങി കൈകള്‍ കൂപ്പുന്ന പോലെ അഗ്രമൊന്നായി ചേര്‍ത്തിടേണ്ടതാണ്. ഉദയാസ്തമന വേളകളില്‍ (ബ്രഹ്മമുഹൂര്‍ത്തം; സൂര്യോദയത്തിന് 48 മിനിട്ട് മുമ്പ്, ഗോധൂൡ മുഹൂര്‍ത്തം; സൂര്യാസ്തമയത്തിനു ശേഷമുള്ള 48 മിനിട്ട്) ഒറ്റനാളം ഈശ്വരത്വത്തെയും രണ്ടുനാളം ജീവാത്മാവായ പരമാത്മാക്കളെയും മൂന്നുനാളം മൂര്‍ത്തിത്രയത്തേയും അഞ്ചുനാളം പഞ്ചദ്രതാത്മാഗന്ധികളെയും ഏഴുനാളം സപ്ത അഗ്‌നിമൂര്‍ത്തികളെയും സൂചിപ്പിക്കുന്നു.

അടുക്കളയില്‍ നിന്ന് വടക്കുവശത്തെ വാതായനങ്ങള്‍ ബന്ധിച്ച് വിളക്ക് കൊളുത്തേണ്ടതാണ്. കാരണം ദക്ഷിണധ്രുവത്തില്‍നിന്ന് ഉത്തരധ്രുവത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന കാന്തികശക്തി, വീട്ടിനകത്തെ എല്ലാ മാലിന്യങ്ങളും വടക്കുവശത്താണ് നിക്ഷേപിക്കുന്നത്. മാത്രമല്ല നമ്മുടെ വടക്കുവശത്ത് ചില അശുഭത്വങ്ങളുണ്ട്. ‘ദീപം-ദീപം’ എന്ന് ചൊല്ലിയാവണം വിളക്കുമായി പ്രവേശിക്കേണ്ടത്. തത്‌സമയം എല്ലാവരും എഴുന്നേറ്റ് വണങ്ങേണ്ടതാണ്. തെക്കുകിഴക്കു ഭാഗത്തുനിന്നാണ് ദീപം കാണേണ്ടത്.

പൂജാമുറി

കന്നിരാശി പോലുള്ള ഉത്തമസ്ഥലമാണ് പൂജാമുറിയാക്കേണ്ടത്. വീടിന്റെ തെക്കും വടക്കും ഗോവണിക്കു ചുവട്ടിലും പൂജാമുറി പാടില്ല. ദേവീദേവന്മാര്‍ക്ക് മുകളിലൂടെയുള്ള പാദചലനങ്ങള്‍ വര്‍ജ്യമാണ്. ശ്രീ ഭഗവതിയുടെ പ്രതീകമായ വാല്‍ക്കണ്ണാടി, ദേവീദേവന്മാരുടെ ചിത്രങ്ങള്‍, അഷ്ടമംഗല്യവസ്തുക്കള്‍, ആവണപ്പലക, ഭാഗവതം, ദേവീമാഹാത്മ്യം പോലുള്ള ഭക്തിഗ്രന്ഥങ്ങള്‍ എന്നിവ പൂജാമുറിയില്‍ ആവശ്യമാണ്. നിത്യവും വൃത്തിയാക്കി സുഗന്ധപുഷ്പങ്ങള്‍, സുഗന്ധവസ്തുക്കള്‍ എന്നിവകൊണ്ട് അലങ്കരിക്കുകയും ദിവസേന രണ്ടുനേരം വിളക്ക് കത്തിക്കുകയും വേണം. പ്രാതഃസന്ധ്യയില്‍ ഗ്രന്ഥപാരായണം, സായംസന്ധ്യകളില്‍ ഭജന, നാമജപം എന്നിവ നല്ലതാണ്. നിത്യവും വിളക്ക് തുടച്ച് പുതിയ തിരികള്‍ ഇടുകയും പുതിയ എള്ളെണ്ണ ഒഴിക്കുകയും വേണം. വിളക്ക് തറയില്‍ വയ്‌ക്കരുത്. വിളക്ക് തൊട്ടുവന്ദിച്ചശേഷം ധ്യാനം തുടങ്ങാം. ഇവിടെ സംസാരം ഒഴിവാക്കേണ്ടതാണ്. ത്രിസന്ധ്യാസമയത്തെ നമ്മുടെ ചര്യകള്‍, വചനങ്ങള്‍ എന്നിവക്കനുസൃതമായിരിക്കും ഭാവിദിന ഫലങ്ങള്‍.

പൂജാമുറിയിലെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു നേരെ അഭിമുഖമല്ലാത്ത വിധത്തില്‍ വടക്കുവശത്തേക്ക് തിരിഞ്ഞു പത്മാസനത്തിലോ ചമ്രം പടിഞ്ഞോ വേണം ആസനസ്ഥനാകാന്‍.

(ഡോ. നിലമ്പൂര്‍ കെ.ആര്‍.സിയുടെ ഹിന്ദുവിന്റെ ഒരുദിവസം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.