Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടുക്കി മെഡിക്കല്‍ കോളജ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 07:30 pm IST
in Vicharam

അസാധാരണമായ നിരുത്തരവാദത്വത്തിന്റെ ഉദാഹരണമാണ് ഇടുക്കി മെഡിക്കല്‍ കോളജ്.

ഇടുക്കി ചെറുതോണി അണക്കെട്ടിനോടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഹെഡാഫീസായിരുന്ന സ്ഥലം തിരഞ്ഞെടുത്തു. അതില്‍ പകുതി വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിന് കമ്പനി വളരെ നേരത്തെ പ്രവര്‍ത്തിക്കാനവസരമൊരുക്കി.

ഒരു ജീപ്പിനു കഷ്ടിച്ച് യാത്രയാകാവുന്ന റോഡുണ്ട്. ഓരോ തട്ടിലും കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ അതിലോരോന്നിന്റെയും മുന്നില്‍ വളരെ വേഗമെത്താന്‍ വേറെ റോഡുവേണം. അതില്ല. കോളജിനും ലാബറട്ടറിക്കും ഓപ്പറേഷന്‍ തീയറ്ററിനും ചില്‍ഡ്രന്‍സ് വാര്‍ഡിനും പ്രസവവാര്‍ഡിനും തുടങ്ങി 28 വകുപ്പുകള്‍ക്കും ധാരാളം സ്ഥലം വേണം. ഇപ്പോഴില്ല. ഡോക്ടര്‍മാര്‍/നഴ്‌സ്/ ഇതര ജീവനക്കാര്‍ക്കായി 500 ക്വാര്‍ട്ടേഴ്‌സുകള്‍ വേണം. അതും ഇപ്പോഴില്ല. ഉടനെ ഉണ്ടാവുകയുമില്ല.

ഇവിടെ ജീവന്റെ വിവിധ ഘട്ടങ്ങളിലെ അവശിഷ്ടങ്ങളും ഇതരമാലിന്യങ്ങളും. ഒരുദിവസം എന്തെങ്കിലും കാരണവശാല്‍ മുടക്കം വന്നാല്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറി ആശുപത്രിയിലേക്കു വരുന്നവരെയും രോഗികളാക്കും.

അവയെല്ലാം ബയോഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, വളം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെങ്കില്‍ തരംതിരിക്കാനും പൊടിച്ചടുക്കാനും സ്ഥലം വേണം. ഇതൊന്നുമായിട്ടില്ല. സ്ഥലംകണ്ടെത്തണം. നിലവില്‍ കക്കൂസ് ടാങ്ക് പൊട്ടിയാല്‍/നിറഞ്ഞാല്‍ അത് താഴെ ചെറുതോണി ടൗണിലേക്ക് മാത്രമേ എത്തൂ. സാധാരണ കേരളത്തിലെ മെഡിക്കല്‍ കോളജിലെ വാഹനപാര്‍ക്കിങ് ശ്രദ്ധിച്ചാല്‍ ഇവിടെ ഒട്ടും കുറയാന്‍ സാധ്യതയില്ല. കുറഞ്ഞത് 500 വണ്ടിക്ക് പാര്‍ക്കാനിടം വേണം. അതില്ല.

അത്യാസന്ന നിലയിലുള്ളവരെ എത്തിക്കുന്നതിനുള്ള വഴി എത്ര വീതിയില്‍ വേണമെന്ന് ഇപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവിടെ അങ്ങനെയൊന്നുമില്ല.

ഇത്തരമൊരു സ്ഥാപനത്തില്‍ എത്ര വെള്ളമെടുത്താലും വേസ്റ്റ് വാട്ടര്‍ റി-സൈക്ലിങ് ഇല്ല, ശുദ്ധീകരണ പ്രക്രിയകള്‍ ഇല്ല, എല്ലാം ചെറുതോണി ടൗണിലെത്തും.

ചുരുക്കത്തില്‍ മാസ്റ്റര്‍ പ്ലാനില്ലാതെ, 25 ഓളം വകുപ്പുകള്‍ പഠിച്ച് റിപ്പോര്‍ട്ട് വക്കാതെ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് ഒരു ഭരണക്കാര്‍ ഇറങ്ങിപ്പോയി. അടുത്ത ഭരണക്കാര്‍ക്ക് അമ്മതൊട്ടിലില്‍ കിട്ടിയ കുട്ടിയെപ്പോലെ ഈ പാപഭാരം!

ടൗണ്‍ പ്ലാനിങ്ങിനെ പ്രയോജനപ്പെടുത്തി ചണ്ഡിഗഢ് മോഡല്‍ ടൗണ്‍ഷിപ്പായിരുന്നു പ്ലാന്‍. പക്ഷെ നമ്മുടെ രാഷ്‌ട്രീയക്കാര്‍ ആദ്യം കയ്യേറി. പിന്നാലെ സകല മാടക്കടകളുമായി. വരാനിരിക്കുന്ന ദുരന്തം കടുപ്പമേറിയതാണ്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ പക്ഷെ ഒന്നും ശരിയാവുകയില്ല.

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,

തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

പുതിയ വാര്‍ത്തകള്‍

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.