Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്പില്‍ 17 മലയാളി ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:50 pm IST
in World

ന്യൂദല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്പില്‍ 17 മലയാളി മുസ്ലിം ഭീകരരെന്ന് മൊഴി. അടുത്തിടെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശിയായ ഐഎസ് ഭീകരന്‍ ഷാജഹാന്റേതാണ് വെളിപ്പെടുത്തല്‍. സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കിയില്‍ പിടിയിലായ ഷാജഹാനെ നാടുകടത്തുകയായിരുന്നു. സിറിയയിലെത്തിപ്പെട്ട തന്നോടൊപ്പമുണ്ടായിരുന്ന മലയാളികളെക്കുറിച്ചും ഷാജഹാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐഎസ് റിക്രൂട്ട്‌മെന്റില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള എണ്‍പതോളം പേര്‍ ഐഎസ് കേന്ദ്രങ്ങളിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതില്‍ ഏറെയും മലയാളികളാണ്. ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ടവരും ഇതിലുണ്ട്. 54 പേര്‍ രാജ്യത്ത് ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

കേരളത്തില്‍ മതംമാറ്റ ഭീകരതക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ് ഷാജഹാന്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ സമീറാണ് പ്രവര്‍ത്തകരായ ഷജിലിനും മനാഫിനുമൊപ്പം ഐഎസ്സില്‍ ചേരാന്‍ ഷാജഹാന് നിര്‍ദ്ദേശം നല്‍കിയത്. സമീര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ജനവരിയില്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്‌വാനുമായും ഷാജഹാന്‍ ബന്ധപ്പെട്ടിരുന്നു.

ഇറാന്‍ വഴിയോ തുര്‍ക്കി വഴിയോ സിറിയയിലെത്തുന്നതിനായി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ മലേഷ്യയിലേക്കാണ് ആദ്യം ഷാജഹാന്‍ പോയത്. ശ്രമം വിജയിക്കാതായതോടെ ചെന്നൈയില്‍ മടങ്ങിയെത്തി. ഇതിനിടെ ദുബായിയിലൂടെ സിറിയയിലെത്തിയ മലയാളി ഭീകരനായ മനാഫ് ഷാജഹാനോട് വീണ്ടും മലേഷ്യയിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാജഹാനും ഷജിലും മലയാളികളായ റാഷിദിനും മിദ്‌ലാദിനുമൊപ്പം ഇറാനിലൂടെ തുര്‍ക്കിയിലെത്തി. റാഷിദും മിദ്‌ലാദും പോലീസ് പിടിയിലായി തിരിച്ചയക്കപ്പെട്ടു.

വ്യാജ അഭയാര്‍ത്ഥി കാര്‍ഡുമായി ഷാജഹാനും ഷജിലും സിറിയന്‍ അതിര്‍ത്തിയിലെത്തിയെങ്കിലും ഷാജഹാന്റെ ഭാര്യയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട പോലീസ് മടക്കിയയച്ചു. ഷജില്‍ സിറിയയിലേക്ക് കടന്നു. വീണ്ടും ചെന്നൈയിലെത്തിയ ഷാജഹാന്‍ വ്യാജപാസ്‌പോര്‍ട്ടുമായി തായ്‌ലന്റിലെത്തി അബ്ദുള്‍ ഖയൂം, അബ്ദുള്‍ റസാഖ് എന്നീ മലയാളികള്‍ക്കൊപ്പം സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഖയൂം സിറിയയിലെത്തി. റസാക്കും ഷാജഹാനും പരാജയപ്പെട്ടു.

പിന്നീട് ഷാജഹാനെ തുര്‍ക്കി അധികൃതര്‍ പിടികൂടി നാടുകടത്തി. തിരിച്ച് ദല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി നേരത്തെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.