Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി ഫാക്ടറി പൂട്ടിച്ച് സിഐടിയു; തൊഴിലാളികള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 02:03 pm IST
in Kollam

കൊല്ലം: വിഎല്‍സിയുടെ കീഴില്‍ പാക്കിങ് സെന്ററായി പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറിയില്‍ സിഐടിയു ആക്രമണം. മാനേജരേയും ഉദ്യോഗസ്ഥരെയും മര്‍ദിക്കുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഫാക്ടറി ഗേറ്റ് സ്വന്തം താഴിച്ചുപൂട്ടിയ സിഐടിയു സംഘം താക്കോലുമായി സ്ഥലംവിട്ടു.

സിപിഎം നേതാവും തൃക്കോവില്‍വട്ടം ബ്ലോക്ക് പ്രസിഡന്റുമായ ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരാക്രമം. ഇതോടെ 76 തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലായി. മൂന്നു പുരുഷന്മാരും 73 സ്ത്രീകളുമടങ്ങുന്ന തൊഴിലാളികള്‍ യാതൊരുവിധ പാര്‍ട്ടിപ്രവര്‍ത്തനത്തിലും പങ്കാളിയല്ലെന്നാണ് വ്യക്തമാകുന്നത്.

ഡീസന്റ് ജങ്ഷനിലെ ഫാക്ടറി കഴിഞ്ഞ ശനിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും ജോലിയുണ്ടായിരുന്നു. തിങ്കളാഴ്ച പിക്കറ്റിങ് നടത്തണമെന്ന ആവശ്യവുമായി സിഐടിയു നേതാക്കള്‍ സമീപിച്ചു. എന്നാല്‍ തൊഴില്‍പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഫാക്ടറിയില്‍ സമരം ചെയ്യുന്നതിനോട് തൊഴിലാളികള്‍ വിയോജിച്ചു. അതേസമയം വിഎല്‍സി മാനേജ്‌മെന്റിനോടുള്ള സമ്മര്‍ദതന്ത്രമായി പാക്കിങ് സെന്റര്‍ അടച്ചുപൂട്ടിക്കുകയായിരുന്നു സിഐടിയു ലക്ഷ്യമിട്ടതെന്ന് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിഎല്‍സി ഫാക്ടറികള്‍ മുഴുവനും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിണറായിസര്‍ക്കാരും മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും അന്തിമനിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കിയും കയ്യൂക്ക് കാട്ടിയും കശുവണ്ടിതൊഴിലാളികള്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രയത്‌നത്തിലാണ് മാസങ്ങളായി ഇടതുപക്ഷനേതാക്കള്‍.

ഇത്തരം നേതാക്കളുടെ തലതിരിഞ്ഞ നിലപാടിന്റെ ഫലമായി കൃത്യമായി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന ഫാക്ടറിയാണ് ഒറ്റ സുപ്രഭാതംകൊണ്ട് ഡീസന്റ് മുക്കില്‍ അടച്ചുപൂട്ടിച്ചത്. ഇതോടെ തൊഴിലാളികളെ സിഐടിയു പെരുവഴിയിലാക്കിയിരിക്കുകയാണ്.

ഓണക്കാലത്ത് തങ്ങളെ പട്ടിണിയിലാക്കിയ സിഐടിയുവിനോടും സിപിഎമ്മിനോടും കടുത്ത അമര്‍ഷമാണ് തൊഴിലാളികള്‍ക്കിടയില്‍ പുകയുന്നത്. അടച്ചുപൂട്ടപ്പെട്ട പല ഫാക്ടറിയിലെയും തൊഴിലാളികള്‍ മറ്റ് ജോലികള്‍ക്കുപോയി ഓണംകൂടാനുള്ള ധനം സ്വരൂപിക്കുമ്പോള്‍ ഓണമടുത്തെത്തിയ സാഹചര്യത്തില്‍ തങ്ങളെ കടുത്ത പട്ടിണിയിലേക്കും മാനസികപ്രശ്‌നങ്ങളിലേക്കും തള്ളിവിടുകയാണ് സിഐടിയു നേതാക്കള്‍ ചെയ്തതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഡിഎല്‍ഒയ്‌ക്കും പോലീസിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.