Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഖനന നിയമങ്ങളില്‍ ഇളവ് : പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:20 pm IST
in Kottayam

കോട്ടയം: പാറമടകള്‍ക്ക് ഇളവ് നല്‍കി കൊണ്ട് സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌ക്കരിച്ചതോടെ ജില്ലയില്‍ പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് കൊടുക്കാന്‍ നീക്കം തുടങ്ങി. പാറമട ലോബികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തത്. ജനവാസ മേഖലയിലെ പാറമടകളുടെ ദുരപരിധി കുറച്ച സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ജില്ലയിലെ 70 തോളം വലുതും ചെറുതുമായ പാറമടകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കളം ഒരുങ്ങുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ പാറമട ലോബി ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു. ഇതിനായി സര്‍ക്കാരും പാറമട ഉടമകളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം അട്ടിറിച്ചാണ് സര്‍ക്കാര്‍ പാറമട മാഫിയ്‌ക്ക് കീഴടങ്ങിയത്. ജനവാസമേഖലയില്‍ നൂറ് മീറ്ററയായിരുന്നു പാറമടയുടെ ദൂരപരിധി. ഇത് 50 മീറ്ററയായിട്ടാണ് കുറച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുണ്ടായിരുന്ന പെര്‍മിറ്റാണ് അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. പ്രകൃതി സ്‌നേഹം പറയുന്ന ഇടത് സര്‍ക്കാര്‍ പാറമട ലോബിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.

പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ പാറമടകള്‍ വരെ ലൈസന്‍സിനായി ശ്രമം തുടങ്ങിയതായായിട്ടാണ് വിവരം. ലൈസന്‍സ് സമ്പാദിക്കാന്‍ വന്‍ സാമ്പത്തിക ഇടപാടുകളും നടക്കുന്നതയായണ് സൂചന. ഭരണത്തില്‍ സ്വാധീനമുള്ളവര്‍ ഇടനിലാക്കരായി കൊണ്ടാണ് ലൈസന്‍സ് സമ്പാദിക്കുന്നത്. ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിലും ഇതിന്റെ പേരില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വന്‍കിട പാറമട ഉടമകളാണ് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിക്കുന്നത്. ചെറുകിട പാറമടകള്‍ പാട്ടത്തിന് എടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ നീക്കം നടക്കുന്നത്. ജില്ലയിലെ കരിങ്കല്ലിന്റെയും അനുബന്ധ സാധനങ്ങളുടെയും വിലയും ലഭ്യതയും ഇപ്പോഴും മൂന്നോ നാലോ പേര്‍ ഉള്‍പ്പെടുന്ന ലോബിയാണ് നിയന്ത്രിക്കുന്നത്. ചെറുകിട പാറമടകള്‍ കൂടി ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതോടെ പുതിയതായി ഈ രംഗത്തേക്ക് കടന്ന് വരുന്നവരെ തടയാനാകും.

എല്ലാ പരിസ്ഥിതി നിയമങ്ങളും കാറ്റില്‍ പറത്തി പാറമടകള്‍ പ്രവര്‍ത്തിക്കുന്നതോടെ പരിസ്ഥിതിയുടെ സംതുലനം തകരാറിലാകുമെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു. ജില്ലയില്‍ കുറവിലങ്ങാട് മുത്ല്‍ വാഗമണ്‍ മലനിരകള്‍ വരെയാണ് പ്രധാനമായും പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ കൂടുതലും വാഗമണ്‍ മലനിരകളിലെ അതീവപരിസ്ഥിതി ദൂര്‍ബല പ്രദേശത്താണ്. 50 മീറ്റര്‍ ദൂപരിധിയില്‍ മാത്രം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷിണിയാകും. ഉയര്‍ന്ന തോതിലുള്ള സ്‌ഫോടനത്തെ തുടര്‍ന്ന് പാറക്കഷണങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ പതിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. ജനജീവിതത്തിന് ഭീഷിണിയാകുന്ന പാറമടകള്‍ക്കെതിരെ ശക്തമായ സമരം നടത്തുമെന്നാണ് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.