Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിവാഹത്തട്ടിപ്പ്പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 08:46 pm IST
in Palakkad

മണ്ണാര്‍ക്കാട്:വ്യാജ വിവാഹത്തിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍കൂടി പിടിയില്‍. കൊടുക് മടിക്കേരി ഗാര്‍മെന്റ് സ്‌കൂള്‍ റോഡ് മുത്തപ്പ ടെമ്പിളിനു സമീപം ഫാത്തിമ മന്‍സിലില്‍ അബ്ദുറഹ്മാന്‍ (48), മഞ്ചേരി പട്ടരുകുളം കരുവാരങ്ങാടി മുഹമ്മദ് യൂനസ് (47) എന്നിവരെയാണ് നാട്ടുകല്‍ എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.

എടത്തനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 2016 ഓഗസ്റ്റ് 14നും സെപ്തംബര്‍ 28നും ഇടയ്‌ക്കാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന പരാതിക്കാരന്‍ മൈസൂരില്‍ നിന്ന് യുവതിയെ വിവാഹം ചെയ്തു. ഇടനിലക്കാരുടെ നിര്‍ദേശപ്രകാരം വിവാഹം രഹസ്യമായാണ് നടത്തിയത്. യുവതിക്ക് മഹ്‌റായി പത്ത് പവന്‍ നല്‍കി.

യുവതിക്ക് വിദേശത്ത് ഉള്‍പ്പടെ വന്‍ ആസ്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ആറ് പവന്‍ മഹറും യുവതിക്കും ബന്ധുക്കളായി എത്തിയവര്‍ക്കും വസ്ത്രങ്ങളും ഉള്‍പ്പടെ നാല് ലക്ഷം രൂപ ചിലവഴിച്ചു. വിവാഹവും കാര്‍മ്മികനും, ബന്ധുക്കളും റജിസ്റ്ററും എല്ലാ വ്യാജമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസം യുവതിക്കൊപ്പം താമസിച്ച പരാതിക്കാരന്‍ നാട്ടില്‍ വന്ന് വീണ്ടും മൈസൂരിലെത്തിയതോടെയാണ് വിവാഹത്തിന്റെ മറവില്‍ താന്‍ കബളിപ്പിക്കപ്പെട്ടതറിയുന്നത്. യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും ഒരു കോടി രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ 25 ലക്ഷം രൂപ നല്‍കാന്‍ പരാതിക്കാരന്‍ സമ്മതിച്ചു.

പണം തരാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഈ വിവരം നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. പരാതിക്കാരന്‍ നാട്ടിലെത്തിയാലുടന്‍ പണം നല്‍കാമെന്ന് സുഹൃത്ത് ഫോണിലൂടെ സമ്മതിച്ചു. ഇതനുസരിച്ച് സംഘത്തിലെ വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ണാര്‍ക്കാട്ടെത്തി. ഈ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ പിടിയിലായത്.

സംഘത്തിലെ മറ്റുള്ളര്‍ പിടിയിലായതറിഞ്ഞ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മടുക്കയിലെ രഹസ്യ കേന്ദ്രത്തില്‍ ഇവരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ യുവതി ഉള്‍പ്പടെ ആറ് പേരെ ഇനിയും പിടികൂടാനുണ്ട്. സംഘത്തിന് കര്‍ണ്ണാടകയില്‍ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.