Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അന്‍വറിന്റെ തീം പാര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 09:45 pm IST
in Kozhikode

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ വിവാദ തീം പാര്‍ക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ഭരണസമിതി യോഗം പി.വി. അന്‍വറിന്റെ തീം പാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു. സ്വതന്ത്രാംഗമായ സോളി ജോസഫ് പ്രസിഡന്റായ യുഡിഎഫ് ഭരണ സമിതിക്ക് പാര്‍ക്ക് വിഷയത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ക്ക് നിലനിര്‍ത്തണമെന്നാണ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സിപിഎം നേതാവും കക്കാടംപൊയില്‍ വാര്‍ഡ് അംഗവുമായ കെ. എസ്.അരുണ്‍കുമാര്‍ അംഗവുമായ ഉപസമിതിയെ രേഖകള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.

ജോസ് പള്ളിക്കുന്നേല്‍(കോണ്‍ഗ്രസ്), ജെസിജോസ്(ജനതാദള്‍), ജോണി പള്ളിപ്ലാക്കല്‍, തോമസ് മാത്യു(സിപിഎം), മേരി തങ്കച്ചന്‍(കേരള കോണ്‍ഗ്രസ്- മാണി) എന്നിവര്‍ അംഗങ്ങളായ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. പാര്‍ക്ക് നടത്താനാവശ്യമായ അനുമതി രേഖകള്‍ ഉണ്ടെന്നാണ് ഭരണ സമിതിയുടെ നിലപാട്. അന്‍വറിന് പൂര്‍ണ്ണ പിന്തുണയാണ് സിപിഎം, കോണ്‍ഗ്രസ് സംഘടനകള്‍ നല്‍കിയിരുന്നത്.

ഇന്നലെ നടന്ന പ്രത്യേക യോഗം വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിനിടയില്‍ യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അന്‍വര്‍ അനുകൂലികളുടെ പ്രകടനവും പഞ്ചായത്ത് പരിസരത്ത് സംഘര്‍ ഷാവസ്ഥ സൃഷ്ടിച്ചു. അന്‍വറിന് അനുകൂലമായി പ്രകടനം നടത്തിയവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിമുദ്രാവാക്യങ്ങള്‍ മുഴക്കി. യൂത്ത് കോണ്‍ഗ്രസ് തീംപാര്‍ക്കിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ പിന്തുണക്കുകയാണ്. രേഖകള്‍ അന്‍വറിന് അനുകൂലമാണെന്നും പാര്‍ക്ക് പൂട്ടുന്നത് പ്രായോഗികമല്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

പഞ്ചായത്ത് അനുമതി നല്‍കിയത് രേഖകള്‍ നോക്കിയാണന്നും ഈ രേഖകള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് തങ്ങളല്ല നോക്കേണ്ടതെന്നും വൈസ് പ്രസിഡന്റ് വി.എ.നസീര്‍ പറഞ്ഞു. മൂന്നംഗ സമിതി നേരത്തെ തന്നെ പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ചതാണന്നും മാധ്യമങ്ങളില്‍ വന്ന തരത്തില്‍ ഒരു പ്രശ്‌നവും കാണാനായിട്ടില്ലന്നും വി.എ.നസീര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പാര്‍ലമെന്റ് കമ്മറ്റി ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. നിയമസഭയില്‍ തീം പാര്‍ക്കിനെതിരെ കോ ണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ പാര്‍ക്കിനനുകൂലമായി നിലകൊള്ളുകയാണ്. ഇത് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.