Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയ്‌ക്ക് അറുപതിന്റെ ചെറുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 03:26 pm IST
in Alappuzha

ആലപ്പുഴ: ചിങ്ങം ഒന്നിന് ആലപ്പുഴ ജില്ലയ്‌ക്ക് അറുപത് വയസ്സാകും. ആലപ്പുഴക്കാരുടെ ആഭിമാനമായ കെ.ആര്‍. ഗൗരിയമ്മയാണ് ജില്ലയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത്. വീരയ്യ റെഡ്യാര്‍ അത് ഏറ്റുവാങ്ങി. വീരയ്യ റെഡ്യാര്‍ പ്രസിഡന്റും ടി.വി.തോമസ് സെക്രട്ടറിയുമായ സമരസമിതിയാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിനായി സമരം ചെയ്തത്.

ആലപ്പുഴ ജില്ലാ രൂപീകരണം ആവശ്യപ്പെട്ടു ടി.വി.തോമസ് നിരാഹാരം കിടന്നെങ്കിലും ജില്ല രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കി തിരു–കൊച്ചി സര്‍ക്കാര്‍ നിരാഹാരം പിന്‍വലിപ്പിക്കുകയായിരുന്നു. പിന്നീടു ഇഎംഎസ് നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ നിലവില്‍ വന്നശേഷമാണു ജില്ലാ രൂപീകരണ പ്രഖ്യാപനമുണ്ടായത്. ജില്ലാ രൂപീകരണത്തിനു മുന്‍പ് ആലപ്പുഴ നഗരം മുതല്‍ തെക്കോട്ട് കൊല്ലം ജില്ലയുടെയും ചേര്‍ത്തല താലൂക്ക് കോട്ടയം ജില്ലയുടെയും ഭാഗമായിരുന്നു.

അറുപതു വര്‍ഷം മുന്‍പ്, മേയ് മാസത്തിലാണു ജില്ലാ രൂപീകരണം ഉത്തരവിട്ടുകൊണ്ടുള്ള രേഖയില്‍ കെ.ആര്‍.ഗൗരിയമ്മയുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടത്. ആലപ്പുഴ ജില്ലാ ഉദ്ധാരണ സമിതി ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍നായരും കണ്‍വീനര്‍ എസ്. വീരയ്യ റെഡ്യാര്‍, ജോയിന്റ് കണ്‍വീനര്‍ കെ. വേലപ്പന്‍പിള്ളയും ഉള്‍പ്പെടുന്ന സംഘം റവന്യു മന്ത്രിയായ ഗൗരിയമ്മയെ സെക്രട്ടേറിയറ്റില്‍ ചെന്നു കണ്ടു നിവേദനം നല്‍കി.

വൈകിട്ടു വരാന്‍ മന്ത്രിയുടെ നിര്‍ദേശം. വൈകുന്നേരം രൂപീകരണത്തിനുള്ള ഒപ്പിട്ട ഉത്തരവ് തയാറായിരുന്നു. ചിങ്ങം ഒന്നിന് (1957 ആഗസ്റ്റ് 17, ശനി) ജില്ലാ രൂപീകരണം അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കൊല്ലത്തെ നെഹ്‌റു ട്രോഫി ജലോത്സവം കഴിഞ്ഞുള്ള അടുത്ത ശനിയായിരുന്നു ജില്ലാ രൂപീകരണം. യോഗത്തില്‍ ജില്ലാ രൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. കെ.പി.പണിക്കര്‍ അധ്യക്ഷത വഹിച്ചു.

എ.ആര്‍. സുലൈമാന്‍ സേട്ടായിരുന്നു സ്വാഗത പ്രസംഗം. മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരിയും പങ്കെടുത്തു. അതിന്റെ ഓര്‍മപ്പെടുത്തലായി ജില്ലാ കോടതി അങ്കണത്തില്‍ ഇഎംഎസ് തെങ്ങും നട്ടു. ഇന്നും ആ തെങ്ങ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

കോട്ടയത്തു നിന്നു കുട്ടനാടും കൊല്ലത്തിന്റെ ഭാഗങ്ങളും ചേര്‍ത്താണ് ആലപ്പുഴ ജില്ല പിറന്നത്. ഏഴു താലൂക്കുകളും 14 നിയോജക മണ്ഡലങ്ങളും ജില്ലയ്‌ക്കു സ്വന്തമായി. പിന്നീടു പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ തിരുവല്ല താലൂക്കും കല്ലൂപ്പാറ, ആറന്മുള, പന്തളം, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളും നഷ്ടപ്പെട്ടു. പിന്നീടു മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെ ഇന്ന് ഒന്‍പതു മണ്ഡലങ്ങളാണു ജില്ലയിലുള്ളത്.

ജില്ലയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന് പ്രത്യേക പരിപാടികള്‍ ഒന്നും ആവിഷ്‌ക്കരിക്കാന്‍ ജില്ലാ ഭരണകൂടത്തിനോ, ജില്ലയില്‍ നിന്നിള്ള മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കോ കഴിഞ്ഞില്ലായെന്നത് ദുഃഖകരമായി അവശേഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.