Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാനം നല്ലകാര്യങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 08:00 pm IST
inSamskriti

16) തുഷ്ടി:- ഭൗതികസുഖം ആഗ്രഹിക്കുന്നതുപോലെ കിട്ടി എന്ന് വരില്ല. അതിനുവേണ്ടി വീണ്ടും വീണ്ടും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. കിട്ടിയ സുഖഭോഗങ്ങള്‍ പ്രസാദമാണെന്ന ബോധത്തോടെ സന്തോഷിക്കുക.

17) തപസ്സ്- ശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ചപ്രകാരം, നമ്മള്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുക. എണ്ണ തേച്ചു കുളി, ഉറക്കം, അലങ്കാരം, ആഹാരം, സുഖോപകരണങ്ങള്‍ ഇവ ഉപേക്ഷിക്കുക. അങ്ങനെ ദേഹത്തെ തപിപ്പിക്കുക. ഭഗവന്നാമം ഭഗവദ്ധ്യാനം ഇവ മാത്രം ചെയ്യുക.

തണുപ്പുകാലത്ത്, ശൈത്യം സഹിച്ചുകൊണ്ട് തണുത്ത വെള്ളത്തില്‍ കുളിക്കുക, ഉറങ്ങാന്‍ സുഖമുള്ള വെളുപ്പാന്‍ കാലത്ത് ഉറക്കമുണര്‍ന്ന്, മുഖശുദ്ധി ചെയ്ത് കുളിക്കുക, ഏകാദശി മുതലായ വ്രതദിവസങ്ങളില്‍ നിരാഹാരം അനുഷ്ഠിക്കുക, ഭഗവാനില്‍നിന്ന് വേറിട്ട ഒരു വാക്കും ഉച്ചരിക്കാതെ, ഗീത, ഭാഗവതം തിരുനാമം എന്നിവ മാത്രം പാരായണം ചെയ്യുക എന്നിവയും തപസ്സില്‍ ഉള്‍പ്പെടുന്നുണ്ട്. ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ, രാഷ്‌ട്രീയ സാമൂഹ്യകാര്യ ലാഭത്തിനുവേണ്ടി നിരാഹാരം മുതലായ തപസ്സുകള്‍ ചെയ്യരുത് എന്ന് ഗീതയില്‍ തന്നെ പറയുന്നുണ്ട്.

18) ദാനം- ഒരാള്‍ തന്റെ സമ്പാദ്യത്തില്‍ പകുതിഭാഗം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ദാനം ചെയ്യണം എന്നാണ് ശാസ്ത്രങ്ങളുടെ നിര്‍ദ്ദേശം. ഭഗാവാനാണ് ഏറ്റവും നല്ലവന്‍,ഭഗവാനുവേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നല്ല കാര്യങ്ങളാണ്. ദാനം വാങ്ങാനുള്ള യോഗ്യത പൂര്‍ണ്ണമായി ഭക്തന്മാര്‍ക്കാണ് ഉള്ളത്. അതുപോലെ പരമപദപ്രാപ്തിക്കുവേണ്ടിയല്ലാതെ ഒരു നിമിഷംപോലും വ്യര്‍ത്ഥമാക്കാതെ ആത്മീയചര്യകള്‍ അനുഷ്ഠിക്കുന്ന ഉത്തമബ്രാഹ്മണരും ഉത്തമ പാത്രങ്ങളാണ്. അവര്‍ക്ക് അവരുടെ ദേഹധാരണത്തിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതും ഉത്തമദാനമാണ്. ഹോമം പൂജ മുതലായവ ചെയ്ത് ദക്ഷിണ വാങ്ങി ഉപജീവനം കഴിക്കുന്നവര്‍ ബ്രഹ്മ ബന്ധുക്കളാണ്; രണ്ടാംതരം ബ്രാഹ്മണരാണ്. അവര്‍ക്കു ചെയ്യുന്ന ദാനം രണ്ടാംതരമാണ്.

അനുകമ്പതോന്നി, യാചകന്മാര്‍ക്കും ദരിദ്രര്‍ക്കും ചെയ്യുന്ന ദാനം മൂന്നാംതരമാണ്. കാരണം, നാം പ്രദാനം ചെയ്യുന്ന ധനം ആ വ്യക്തി എങ്ങനെ ഉപയോഗിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. മദ്യശാലയിലോ വേശ്യാലയത്തിലോ ആണ് ആ ദാനം ചെലവഴിക്കപ്പെടുന്നതെങ്കില്‍, ആ പാപത്തിന്റെ അംശം ദാനം ചെയ്തയാളു കൊടുക്കേണ്ടിവരും. അതുകൊണ്ടാവണം, പഴയകാലത്ത് ധനം ദാനം ചെയ്യാതെ, ഭക്ഷണസാധനങ്ങള്‍ മാത്രം ദാനം ചെയ്തുവന്നിരുന്നത്. അക്കാലത്ത് ഭക്ഷണ സാധനങ്ങള്‍, വില്‍ക്കാറില്ല, ഹോട്ടലുകളും ഇല്ല.

തിഥി-തീയതി-മുന്‍കൂട്ടി അറിയിക്കാതെ മധ്യാഹ്ന സമയത്ത്, വിശന്ന് വലഞ്ഞു നമ്മുടെ ഗൃഹത്തില്‍ എത്തിച്ചേരുന്ന വ്യക്തിയാണ് അതിഥി. അതിഥിയെ നാം ദേവനായിട്ടുതന്നെ- ഭഗവാനായിട്ടുതന്നെ കണക്കാക്കണം.

”അതിഥി ദേവോ ഭവ” എന്ന ഉപനിഷദ് വാക്യം ഓര്‍മ്മിക്കാം. നമ്മുടെ കഴിവ് അനുസരിച്ച് അതിഥിക്ക് ഭക്ഷണം കൊടുക്കുന്നു. പൂജിക്കുന്നു. ഇത് അതിഥി പൂജ എന്ന മഹാദാനമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.