Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗത്തിന്റെ യോഗബുദ്ധിമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 07:49 pm IST
in Samskriti

പിതുരാജ്ഞാപരിപാലനം ദശരഥപുത്രനെന്ന നിലയില്‍ സ്വധര്‍മ്മവും മുഖ്യധര്‍മ്മവും ആണെന്ന ശ്രീരാമചന്ദ്ര പ്രഭുവിന്റെ നിശ്ചയം വിമര്‍ശിച്ച് പഠിക്കണം. എങ്കിലേ കൈകേയിക്കും, കൗസല്യാ മാതാവിനും, ലക്ഷ്മണകുമാരനും, സീതാദേവിക്കും, കുലഗുരു വസിഷ്ഠനും, പൗരജനങ്ങള്‍ക്കും, ഭരതനും, ജാബാലിയ്‌ക്കും ഒക്കെ ഏതദ്വിഷയകമായി ശ്രീരാമചന്ദ്രപ്രഭു നല്‍കിയ മറുപടിയുടെ ആഴവും, മനോഹാരിതയും നമുക്കു മനസ്സിലാകൂ. വൃദ്ധനായ ദശരഥന്‍ തനിക്കു പിതാവും, ഗുരുവും, മഹാരാജാവുമാണ്. അവിടുത്തെ പ്രതിജ്ഞകള്‍ പാലിക്കുന്നത് ഹിതകരമേ ആയിരിക്കൂ എന്ന് ശ്രീരാമചന്ദ്രപ്രഭു യുക്തിയുക്തം സ്ഥാപിക്കുന്നത് വാല്മീകിരാമായണത്തില്‍ വായിക്കാം. (തന്നെ പിടിച്ച് തടവറയിലാക്കി രാജ്യഭരണം കൈയ്യാളാന്‍ ദശരഥന്‍ മകന് പരോക്ഷമായി അനുവാദം നല്‍കുന്നുണ്ട്. അവിടേയും ദശരഥന്‍ പ്രതിജ്ഞാപാലനവ്യഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.)

അച്ഛന്റെ പ്രതിജ്ഞാ പരിപാലനം വ്രതമാക്കിയ ശ്രീരാമചന്ദ്രനും, കൈകേയീ മാതാവിന്റെ കുതന്ത്രത്താല്‍ ഭരണാവകാശം ലഭിച്ച ശ്രീരാമസോദരന്‍ ഭരതനും ഭരണാധികാരം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇരുവരുടേയും വാദഗതികള്‍ ധര്‍മ്മാനുസാരിയും പ്രബലവും ആണെന്നു സമ്മതിക്കാതെ വയ്യ. അധികാരക്കൊതി കൊണ്ട് കലഹത്തിനും കൊലപാതകത്തിനും ഉദ്യമിച്ചിട്ടുള്ളവരുടെ ചരിത്രം ആദരണീയമല്ല. അവയ്‌ക്കു മറുവശമായി ശ്രീരാമ-ഭരത തീരുമാനങ്ങള്‍ അത്യുജ്ജല മാതൃകയായി വിരാജിക്കുന്നു. ജ്യേഷ്ഠാനുജന്മാരുടെ അധികാര ത്യാഗത്തിന്റെ യോഗബുദ്ധീമത്സരം അയോധ്യയെ അനാഥമാക്കിയോ എന്നതാണ് ഉന്നയിക്കപ്പെടേണ്ടതായ മറ്റൊരു ചോദ്യം.

അയോദ്ധ്യാവാസികള്‍ ശ്രീരാമപട്ടാഭിഷേകത്തെ വളരെയേറെ കൊതിച്ചിരുന്നെന്ന് രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഒരു പകല്‍ കൊണ്ട്, ‘പിറ്റേന്ന് പ്രഭാതത്തില്‍ യുവരാജാവിന്റെ അഭിഷേകം’ എന്ന് തിടുക്കപ്പെട്ട് ദശരഥന്‍ നിശ്ചയിച്ചു. ശ്രീരാമചന്ദ്രപ്രഭുവിന്റെ ഗുണവിശേഷങ്ങള്‍ സഭ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നിശ്ചയത്തിലെത്തിച്ചേര്‍ന്നത്. സാമന്തരാജാക്കന്മാരും, പണ്ഡിതപുരോഹിത വൃന്ദവും, പൗരന്മാരും അവസരത്തിനൊത്ത് ഉയര്‍ന്ന് അഭിഷേകകര്‍മ്മം ആഘോഷമാക്കാന്‍ തയ്യാറായി. അയോദ്ധ്യ അണിഞ്ഞൊരുങ്ങി തയ്യാറാവുകയായിരുന്നു. അതിനിടയില്‍, അതേരാത്രിയില്‍ മന്ഥരയുടെ ഇടപെടലും, കൈകേയിയുടെ മനം മാറ്റവും വരപ്രാര്‍ത്ഥനയും ഒക്കെ സംഭവിച്ചു.

യുവരാജാവിന്റെ അഭിഷേക ചടങ്ങ് അലസിപ്പോയി. കൈകേയീമാതാവിലൂടെ സംഭവഗതികള്‍ അറിഞ്ഞ ശ്രീരാമചന്ദ്രപ്രഭു കാനനവാസ ദൃഢനിശ്ചയം ചെയ്തത് ഭരതന്റെ ഭരണനൈപുണ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടായിരുന്നെന്ന് വാദിക്കാവുന്നതാണ്. ഭരതന്റെ സംരക്ഷണത്തില്‍ അയോദ്ധ്യ അനാഥയാവില്ലെന്ന് രാമചന്ദ്രപ്രഭുവിനുറപ്പുണ്ടായിരുന്നു. ഭരതന്റെ ശേഷിയില്‍ ദാശരഥി പുലര്‍ത്തിയ വിശ്വാസം അസ്ഥാനത്തായിപ്പോയില്ലെന്ന് പിന്നീട് തെളിയിക്കപ്പെടുന്നുണ്ട്. പിതാവിന്റെ പ്രതിജ്ഞാപാലനദൗത്യവും, അധികാരക്കൊതിയില്ലെന്ന ധര്‍മ്മബുദ്ധി പ്രകാശനവും ഒരു പോലെ നിര്‍വ്വിക്കുന്ന നിശ്ചയമാണ് ശ്രീരാഘവന്‍ കൈക്കൊണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.