Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗത്തിന്റെ യോഗബുദ്ധിമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 07:49 pm IST
in Samskriti

പിതുരാജ്ഞാപരിപാലനം ദശരഥപുത്രനെന്ന നിലയില്‍ സ്വധര്‍മ്മവും മുഖ്യധര്‍മ്മവും ആണെന്ന ശ്രീരാമചന്ദ്ര പ്രഭുവിന്റെ നിശ്ചയം വിമര്‍ശിച്ച് പഠിക്കണം. എങ്കിലേ കൈകേയിക്കും, കൗസല്യാ മാതാവിനും, ലക്ഷ്മണകുമാരനും, സീതാദേവിക്കും, കുലഗുരു വസിഷ്ഠനും, പൗരജനങ്ങള്‍ക്കും, ഭരതനും, ജാബാലിയ്‌ക്കും ഒക്കെ ഏതദ്വിഷയകമായി ശ്രീരാമചന്ദ്രപ്രഭു നല്‍കിയ മറുപടിയുടെ ആഴവും, മനോഹാരിതയും നമുക്കു മനസ്സിലാകൂ. വൃദ്ധനായ ദശരഥന്‍ തനിക്കു പിതാവും, ഗുരുവും, മഹാരാജാവുമാണ്. അവിടുത്തെ പ്രതിജ്ഞകള്‍ പാലിക്കുന്നത് ഹിതകരമേ ആയിരിക്കൂ എന്ന് ശ്രീരാമചന്ദ്രപ്രഭു യുക്തിയുക്തം സ്ഥാപിക്കുന്നത് വാല്മീകിരാമായണത്തില്‍ വായിക്കാം. (തന്നെ പിടിച്ച് തടവറയിലാക്കി രാജ്യഭരണം കൈയ്യാളാന്‍ ദശരഥന്‍ മകന് പരോക്ഷമായി അനുവാദം നല്‍കുന്നുണ്ട്. അവിടേയും ദശരഥന്‍ പ്രതിജ്ഞാപാലനവ്യഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.)

അച്ഛന്റെ പ്രതിജ്ഞാ പരിപാലനം വ്രതമാക്കിയ ശ്രീരാമചന്ദ്രനും, കൈകേയീ മാതാവിന്റെ കുതന്ത്രത്താല്‍ ഭരണാവകാശം ലഭിച്ച ശ്രീരാമസോദരന്‍ ഭരതനും ഭരണാധികാരം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇരുവരുടേയും വാദഗതികള്‍ ധര്‍മ്മാനുസാരിയും പ്രബലവും ആണെന്നു സമ്മതിക്കാതെ വയ്യ. അധികാരക്കൊതി കൊണ്ട് കലഹത്തിനും കൊലപാതകത്തിനും ഉദ്യമിച്ചിട്ടുള്ളവരുടെ ചരിത്രം ആദരണീയമല്ല. അവയ്‌ക്കു മറുവശമായി ശ്രീരാമ-ഭരത തീരുമാനങ്ങള്‍ അത്യുജ്ജല മാതൃകയായി വിരാജിക്കുന്നു. ജ്യേഷ്ഠാനുജന്മാരുടെ അധികാര ത്യാഗത്തിന്റെ യോഗബുദ്ധീമത്സരം അയോധ്യയെ അനാഥമാക്കിയോ എന്നതാണ് ഉന്നയിക്കപ്പെടേണ്ടതായ മറ്റൊരു ചോദ്യം.

അയോദ്ധ്യാവാസികള്‍ ശ്രീരാമപട്ടാഭിഷേകത്തെ വളരെയേറെ കൊതിച്ചിരുന്നെന്ന് രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഒരു പകല്‍ കൊണ്ട്, ‘പിറ്റേന്ന് പ്രഭാതത്തില്‍ യുവരാജാവിന്റെ അഭിഷേകം’ എന്ന് തിടുക്കപ്പെട്ട് ദശരഥന്‍ നിശ്ചയിച്ചു. ശ്രീരാമചന്ദ്രപ്രഭുവിന്റെ ഗുണവിശേഷങ്ങള്‍ സഭ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നിശ്ചയത്തിലെത്തിച്ചേര്‍ന്നത്. സാമന്തരാജാക്കന്മാരും, പണ്ഡിതപുരോഹിത വൃന്ദവും, പൗരന്മാരും അവസരത്തിനൊത്ത് ഉയര്‍ന്ന് അഭിഷേകകര്‍മ്മം ആഘോഷമാക്കാന്‍ തയ്യാറായി. അയോദ്ധ്യ അണിഞ്ഞൊരുങ്ങി തയ്യാറാവുകയായിരുന്നു. അതിനിടയില്‍, അതേരാത്രിയില്‍ മന്ഥരയുടെ ഇടപെടലും, കൈകേയിയുടെ മനം മാറ്റവും വരപ്രാര്‍ത്ഥനയും ഒക്കെ സംഭവിച്ചു.

യുവരാജാവിന്റെ അഭിഷേക ചടങ്ങ് അലസിപ്പോയി. കൈകേയീമാതാവിലൂടെ സംഭവഗതികള്‍ അറിഞ്ഞ ശ്രീരാമചന്ദ്രപ്രഭു കാനനവാസ ദൃഢനിശ്ചയം ചെയ്തത് ഭരതന്റെ ഭരണനൈപുണ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടായിരുന്നെന്ന് വാദിക്കാവുന്നതാണ്. ഭരതന്റെ സംരക്ഷണത്തില്‍ അയോദ്ധ്യ അനാഥയാവില്ലെന്ന് രാമചന്ദ്രപ്രഭുവിനുറപ്പുണ്ടായിരുന്നു. ഭരതന്റെ ശേഷിയില്‍ ദാശരഥി പുലര്‍ത്തിയ വിശ്വാസം അസ്ഥാനത്തായിപ്പോയില്ലെന്ന് പിന്നീട് തെളിയിക്കപ്പെടുന്നുണ്ട്. പിതാവിന്റെ പ്രതിജ്ഞാപാലനദൗത്യവും, അധികാരക്കൊതിയില്ലെന്ന ധര്‍മ്മബുദ്ധി പ്രകാശനവും ഒരു പോലെ നിര്‍വ്വിക്കുന്ന നിശ്ചയമാണ് ശ്രീരാഘവന്‍ കൈക്കൊണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.