Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്റെ സാന്ത്വനവും പ്രകൃതി നിരീക്ഷണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 12:31 pm IST
in Samskriti

ആരണ്യ കാണ്ഡത്തില്‍ ശ്രീരാമാദികള്‍ ദണ്ഡകാരണ്യത്തിലേക്കു പ്രവേശിക്കുന്നതും ശരംഭഗന്‍, സുതീക്ഷണന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാരെ സന്ദര്‍ശിച്ച് പഞ്ചവടിയില്‍ താമസിക്കുന്നു. ഇവിടെ വച്ച് ഖരഭൂഷണാദി വധവും രാവണന്റെ സീതാപഹപരണവും ജഡായു മോക്ഷവും ശബരീ മോക്ഷവുമെല്ലാം കാണാം.

ഇതിനിടെ ചില മഹര്‍ഷിമാര്‍ ശ്രീരാമനെ സന്ദര്‍ശിച്ച് രാക്ഷസ വര്‍ഗത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു. ഈ വിവരം ശ്രീരാമന്‍ സീതയോടു പറയുമ്പോള്‍ തന്റെ പരാജയങ്ങളെക്കുറിച്ചുള്ള വിലാപവും കൂടി ഉള്‍ക്കൊണ്ടിരുന്നു. ‘ മഹര്‍ഷിമാരുടെ ക്ഷേമകാര്യങ്ങളെക്കുറിച്ച് അവരുടെ ആശ്രമങ്ങളില്‍ ചെന്നന്വേഷിച്ച് പരിഹാരം ചെയ്തുകൊടുക്കേണ്ടയാളാണ് താന്‍. എന്നിട്ടിപ്പോള്‍ അവര്‍ അപേക്ഷയുമായി എന്റെ അരികില്‍ വന്നത് എന്റെ പരാജയം തന്നെയാണ്.’

സീതയെയും അപഹരിച്ചു കൊണ്ട് രാവണന്‍ പോകുന്ന സമയത്ത് സീതാദേവി ജഡായുവിനെക്കാണുന്നു. സീത ജഡായുവിനോട് അഭ്യര്‍ത്ഥിക്കുന്നു. ‘ രാവണന്‍ എന്നെ അപഹരിച്ചു കൊണ്ടു പോവുന്നു. എന്നാല്‍ രാവണനെ എതിരിടാനുള്ള ശക്തിയില്ലാത്തവിധം വൃദ്ധനായ ജഡായു ഇവിടെ എതിര്‍ക്കാന്‍ നില്‍ക്കണ്ട. രാമലക്ഷ്മണന്മാരെ വേഗം വിവരമറിയിക്കൂ.’ എന്നാല്‍ വനമധ്യത്തില്‍ ഏകാകിയായ സ്ത്രീയെ അപഹരിക്കുന്ന രാക്ഷസീയത കണ്ടുനില്‍ക്കാന്‍ ജഡായുവിനായില്ല. വൃദ്ധനെങ്കിലും തനിക്കാകുംവിധമെതിര്‍ത്തു. രാവണന്റെ തേരും തകര്‍ത്ത് തേരാളിയെയും കുതിരകളെയും ജഡായു വധിച്ചു. ഒടുവില്‍ രാവണന്റെ ചന്ദ്രഹാസത്താല്‍ ചിറകൊടിഞ്ഞു വീണു.

സീത അപഹരിക്കപ്പെട്ടുവെന്നറിഞ്ഞ് വിലാപത്തിനും കോപത്തിനും അടിപ്പെട്ട ശ്രീരാമനെ ലക്ഷ്മണന്‍ സാന്ത്വനിപ്പിക്കുന്നു.

ഉത്തമപുരുഷന്മാര്‍ ഒരു പ്രശ്‌നത്തിലും തളരില്ലാ എന്ന് എന്നെ പഠിപ്പിച്ച അങ്ങു വിലാപിക്കുന്നോ. അങ്ങു തളര്‍ന്നാല്‍ അയോധ്യ മുഴുവന്‍ നശിക്കും. ഭരതന്റെ നന്ദിഗ്രാമവാസം അങ്ങേക്കറിയാമല്ലോ. അങ്ങയെ വേര്‍പെട്ട അയോധ്യക്ക് പുണ്യം ക്ഷയിച്ച് പിതാവിനെ അപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. അങ്ങും തളര്‍ന്നാല്‍ ഭരതന് പിടിച്ചുവില്‍ക്കാനാവില്ല.

ആപത്ഘട്ടത്തില്‍ തളരാതെ ലക്ഷ്മണന്‍ പ്രകൃതി നിരീക്ഷണം നടത്തി. മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചു. പക്ഷികളെല്ലാം തെക്കേ ദിക്കിലേക്കു നോക്കുന്നുണ്ട്. ശ്രീരാമനേയും കൂട്ടി കുറച്ച് കൂടി തെക്കോട്ടു നടന്നപ്പോള്‍ തകര്‍ന്ന രഥങ്ങളും മറ്റും കണ്ടു. തുടര്‍ന്ന് വീണു കിടക്കുന്ന ജഡായുവിനെക്കണ്ട് ശ്രീരാമന്‍ അവനെ മടിയില്‍ കിടത്തി. ജഡായു പറഞ്ഞു- വിന്ദം എന്ന മുഹൂര്‍ത്തത്തിലാണ് രാവണന്‍ ദേവിയെ അപഹരിച്ചത്. വിന്ദം മുഹൂര്‍ത്തത്തില്‍ നഷ്ടമായത് ഉടമസ്ഥന് തിരിച്ചു കിട്ടും.

ജഡായു മോക്ഷത്തിനു ശേഷം പമ്പാതീരത്തിലെത്തി ശ്രീരാമന്‍ ശബരിക്കും മോക്ഷം കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.