Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യാമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:03 pm IST
in Samskriti

ഇന്ദ്രന്റെ ദയനീയാവസ്ഥയില്‍ അഗ്‌നിദേവനും മറ്റും പിതൃദേവന്മാരെ സമീപിച്ച് ഒരു ആടിനെ നല്‍കുകയും അതിന്റെ വൃഷ്ണങ്ങള്‍ ഇന്ദ്രന് നല്‍കുവാനപേക്ഷിക്കുകയും ചെയ്തു. ഇന്ദ്രന്റെ കുറവങ്ങനെ നികത്തപ്പെട്ടു. ബ്രഹ്മര്‍ഷിയുടെ ഉപദേശത്താല്‍ രാമനും ലക്ഷ്മണനും ഗൗതമന്റെ ആശ്രമത്തില്‍ പ്രവേശിക്കുകയുണ്ടായി.

ആ കുമാരന്മാര്‍ക്ക് അഹല്യയെ കാണുവാന്‍ കഴിഞ്ഞു. അവര്‍ രണ്ടുപേരും അഹല്യയുടെ പാദങ്ങളില്‍ വന്ദിക്കുകയും അഹല്യ ഗൗതമന്റെ വാക്കുകള്‍ ഓര്‍ക്കുകയും ചെയ്തു. ഗൗതമന്‍ അവിടെയെത്തുകയും രാമനെ ആദരിക്കയുമുണ്ടായി.

വിശ്വാമിത്രന്റെ കൂടെ രാമനും ലക്ഷ്മണനും ജനകന്റെ യാഗസ്ഥലത്തെത്തി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നതറിഞ്ഞ് തന്റെ കുലഗുരുവും ഗൗതമപുത്രനുമായ ശതാനന്ദനോടും മറ്റ് ഋഷികളോടുംകൂടി വന്ന് ജനകന്‍ സാദരം സ്വാഗതവും ആതിഥ്യവുമരുളി. ഇനിയൊരു പന്ത്രണ്ടുനാള്‍ കഴിഞ്ഞാല്‍ ഏതൊക്കെ ദേവന്മാരാണ് യജ്ഞഭാഗം വാങ്ങാന്‍ വരുന്നതെന്ന് അങ്ങയുടെ ദിവ്യദൃഷ്ടിയാല്‍ കാണാമെന്ന് ജനകന്‍ പറഞ്ഞു.

അതിനുശേഷം ബ്രഹ്മര്‍ഷിയുടെ കൂടെവന്ന കുമാരന്മാരേപ്പറ്റി ചോദിച്ചു. അവര്‍ ആരാണെന്നും എന്തിനാണു വന്നത് എന്നും മറ്റും. കുമാരന്മാര്‍ ദശരഥപുത്രന്മാരാണെന്നും ഇതുവരെയവര്‍ ചെയ്ത വിശേഷകാര്യങ്ങളും ബ്രഹ്മര്‍ഷി പറയുകയുണ്ടായി. കൂടാതെ മിഥിലയിലേക്കു വന്നത് അങ്ങയുടെ മാഹാത്മ്യമേറിയ ധനുസ്സ് കാണാന്‍കൂടിയാണ്.

ശതാനന്ദന്റെ ചോദ്യത്തിനുത്തരമായി രാമന്‍ എങ്ങനെയാണ് അഹല്യക്കു ശാപമോക്ഷം നല്‍കിയതെന്ന് ബ്രഹ്മര്‍ഷി വിശദീകരിച്ചു. ശതാനന്ദനാകട്ടെ ബ്രഹ്മര്‍ഷിയുടെ ജീവിതകഥ രാമനെ കേള്‍പ്പിച്ചു. രാജാവായിരുന്ന വിശ്വാമിത്രന്‍ ഒരിക്കല്‍ ഒരു അക്ഷൗഹിണീ സേനയുമായി ലോകം ചുറ്റിയ കൂട്ടത്തില്‍ വസിഷ്ഠന്റെ ആശ്രമത്തിലുമെത്തിച്ചേര്‍ന്നു.

വസിഷ്ഠാശ്രമം അതീവ സുന്ദരമായിരുന്നു. വസിഷ്ഠന്‍ രാജാവിന്റെ ഭരണകാര്യങ്ങളേപ്പറ്റിയും മറ്റും ചര്‍ച്ച ചെയ്തു. അദ്ദേഹം രാജാവിനേയും സേനയേയും ഭക്ഷണത്തിനു ക്ഷണിച്ചു. ആ ക്ഷണം രാജാവ് സ്വീകരിച്ചപ്പോള്‍ വസിഷ്ഠന്‍ തന്റെ സ്വര്‍ഗ്ഗീയ പശുവായ ശബളയെ വിളിച്ച് വേണ്ടതെല്ലാമൊരുക്കുവാന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെയിഷ്ടപ്രകാരമുള്ള ഭക്ഷണം ആ പശു നല്‍കി.

വിശ്വാമിത്രന്‍ വസിഷ്ഠനോട് ശബളയെ ഒരു ലക്ഷം മറ്റു പശുക്കള്‍ക്കു പകരമായി തനിക്കു നല്‍കണമെന്നാവശ്യപ്പെട്ടു. രാജാവ് അനേകം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വസിഷ്ഠന്‍ ശബളയെ നല്‍കിയില്ല. വിശ്വാമിത്രന്‍ തന്റെ ശക്തിയാല്‍ ശബളയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആ പശു സ്വന്തം ശരീരത്തില്‍ നിന്നും അനേകം ഭടന്മാരെ സൃഷ്ടിക്കുകയും രാജാവിനെ പരാജയപ്പെടത്തുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.