Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാവരും ശ്രീരാമനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:20 pm IST
in Samskriti

സീതാനേ്വഷണത്തിനായിട്ട് വാനരപ്പട പുറപ്പെട്ടപ്പോള്‍ ഹനുമാനെ സ്വകാര്യമായി വിളിച്ച് ശ്രീരാമന്‍, രാമനാമം എഴുതിയ മോതിരം കൊടുത്ത് ആശീര്‍വദിക്കുന്നുണ്ട്. പിന്നീട് ഒരു അടയാളവാക്യവും. സീതാസ്വയംവരത്തിന് രാമന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ എതിരെയുള്ള മട്ടുപ്പാവില്‍നിന്ന് നോക്കുന്ന സീതാദേവി സ്വകാര്യമായി എന്തോ അടയാളം കാണിച്ചത്. അത് മറ്റാരും അറിഞ്ഞിട്ടില്ല. അത് രാമന്‍ ഹനുമാേനാടു മാത്രമേ പറഞ്ഞിട്ടുള്ളൂ.

രാമരാവണയുദ്ധത്തില്‍ രാവണാസ്ത്രങ്ങളേറ്റ് ശ്രീരാമസൈന്യം മൃതപ്രായരായി കിടക്കുമ്പോള്‍, ജാംബവാന്‍ വാനരസൈന്യത്തിന്നിടയിലൂടെ നടന്ന് ചോദിക്കുന്നുണ്ട്- ‘ആഞ്ജനേയ ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?’ എന്ന്. അപ്പോള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന സുഗ്രീവന്‍ ചോദിക്കുന്നു-”എന്താണ് ഹനുമാനെമാത്രം അന്വേഷിക്കുന്നത്? മഹാരഥന്മാര്‍ മറ്റെത്രയുണ്ട്…..!”

”ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മളൊക്കെ മരിക്കാതെ രക്ഷപ്പെടും”

എന്നായിരുന്നു ജാംബവാന്റെ മറുപടി.

രാമരാവണയുദ്ധം കഴിഞ്ഞു. യുദ്ധത്തില്‍ ജയിച്ചു. ഇനി?

വാല്മീകി മഹര്‍ഷിയാണ് സീതാദേവിയേയും മക്കളായ ലവകുശന്മാരേയും സംരക്ഷിക്കുന്നത്, അദ്ദേഹത്തിന്റെ ആശ്രമത്തില്‍ താമസിപ്പിച്ചുകൊണ്ട്.

രാമരാവണയുദ്ധത്തിനുശേഷം ശ്രീരാമചന്ദ്രപ്രഭു അയോദ്ധ്യയില്‍ ‘അശ്വമേധം’ നടത്തുകയാണ്.

വാല്മീകി എഴുതിയ ‘രാമായണം’ മഹര്‍ഷിതന്നെ രാമന്റെ മക്കളായ ലവകുശന്മാരെ പഠിപ്പിച്ചിട്ട് ശ്രീരാമന്‍ നടത്തുന്ന യാഗശാലയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി.

”രാജാവ് വിളിച്ചു എങ്കില്‍ ഈ രാമായണം അവിടെനിന്ന് ഗാനം ചെയ്യുവിന്‍” എന്നും പറഞ്ഞു. ആരാണ് നിങ്ങളെന്ന് ചോദിച്ചാല്‍ ‘താപസകുമാരന്മാരാണ് എന്ന് പറഞ്ഞാല്‍ മതി’ എന്നും ഏല്‍പ്പിച്ചു. നിങ്ങള്‍ക്ക് സമ്മാനം തരാന്‍ പുറപ്പെട്ടാല്‍, ഫലമൂലങ്ങളല്ലാതെ മറ്റൊന്നും വേണ്ട എന്നും പറയണം” എന്നും ഏല്‍പ്പിച്ചു.

ലവകുശന്മാര്‍, മഹര്‍ഷി പറഞ്ഞതുപോലെതന്നെ ശ്രീരാമന്റെ യാഗശാലയില്‍ പോയി. ശ്രീരാമന്‍ അംഗീകരിച്ചിട്ടില്ലാത്ത മക്കള്‍ പാടിയ, ഏറെ ഹൃദ്യമായ ആ രാമായണഗാനം കേട്ട് കോള്‍മയിര്‍ കൊണ്ടു. സമ്മാനങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു- ”ഞങ്ങള്‍ക്ക് എന്തെങ്കിലും ഫലമൂലങ്ങള്‍ മാത്രം മതി.” തന്റെ മക്കളാണിവര്‍ എന്ന സത്യം ശ്രീരാമന്‍ അപ്പോഴാണറിയുന്നത്. അതോടെ, അവരുടെ അമ്മയെ വരുത്തി ”സീത സുചരിതയാണെന്ന് സത്യം ചെയ്യണമെന്ന്” ശ്രീരാമന്‍. സീതാദേവി രാമന്റെ രാജസഭയിലേക്ക് വന്നു.

ദൃഢബോധത്തോടെ പറഞ്ഞു- ”കഴുത്തില്‍ താലികെട്ടിയ ഭര്‍ത്താവിനെ വിട്ട് മറ്റൊരാളെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. അമ്മേ, ഭൂമിദേവീ, എന്നെ സ്വീകരിക്കണേ…” അപ്പോള്‍ ഭൂമി പിളര്‍ന്ന് ഒരു സിംഹാസനം പൊന്തിവന്നു. അതില്‍ ഇരുന്നിരുന്ന സാക്ഷാല്‍ ഭൂമിദേവി സ്വന്തം മകളായ സീതാദേവിയെയും പിടിച്ചിരുത്തി. ഉടന്‍തന്നെ അമ്മയും മകളും അന്തര്‍ദ്ധാനം ചെയ്യുകയും ചെയ്തു.

സീതാദേവിയുടെ അന്തര്‍ദ്ധാനത്തിനുശേഷം ശ്രീരാമന്‍ മറ്റൊന്നും ചിന്തിക്കാതെ, രാജ്യം ഭരിച്ചു- വളരെ ഭംഗിയായിട്ടുതന്നെ. അതിനിടയില്‍ ഭരതശത്രുഘ്‌നന്മാര്‍ ഭരതന്റെ അമ്മയുടെ രാജ്യത്തേക്കു പോയി.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞുപോയി. ദശരഥപുത്രന്മാര്‍ക്ക് രാമരാജ്യം വിട്ടു പോവാറായി. അതിന് വിധാതാവുതന്നെ ഓരോ കാരണമുണ്ടാക്കി. ശ്രീരാമന്‍, രാജ്യഭാരം ലവകുശന്മാരെ ഏല്‍പ്പിച്ചു. ലക്ഷ്മണന് (അനന്തന്റെ അവതാരമാണല്ലോ) തിരിച്ചുപോവാന്‍ ഹേതു ഉണ്ടാക്കി ശ്രീരാമചന്ദ്രന്‍.

അവസാനമായി ശ്രീരാമചന്ദ്രന്റെ മഹാപ്രസ്ഥാനവും. ശ്രീരാമനില്ലാത്ത രാജ്യത്ത് ഞങ്ങള്‍ വസിക്കില്ല എന്ന് സത്യം ചെയ്ത് രാമരാജ്യത്തെ പ്രജകളെല്ലാം ആ മഹാപ്രസ്ഥാനത്തോടൊപ്പം നടന്ന് ഉള്ളില്‍ ശ്രീരാമസ്മരണ മാത്രം നിര്‍ത്തി സരയൂനദിയില്‍ അന്തര്‍ദ്ധാനം ചെയ്തു!! മനുഷ്യന്റെ മനോമാലിന്യങ്ങള്‍ അകലുവാന്‍ രാമനാമജപവും ശ്രീരാമസ്മരണയും ഉത്തമമെന്ന് അറിവുള്ളവര്‍ പറയാറുണ്ട്.

അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.