Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴിമഥനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 07:43 pm IST
in Samskriti

 

പണ്ടൊരിക്കല്‍ ദേവന്മാരും അസുരന്മാരും കൂടിച്ചേര്‍ന്ന് പാലാഴിയെ മന്ദരപര്‍വ്വം കടകോലാക്കി കടഞ്ഞകഥ വിശ്വാമിത്രന്‍ രാമനെ കേള്‍പ്പിച്ചു. ഗംഗാനദിയെ കടന്ന് മറുകരയിലെത്തിയ ബ്രഹ്മര്‍ഷിയേയും സംഘത്തേയും അവിടെ കാത്തുനിന്ന ഋഷികള്‍ സ്വീകരിച്ചു. വിശ്വാമിത്രനും സംഘവും സ്വര്‍ഗ്ഗതുല്യമായ വിശാല എന്ന നഗരത്തിലേക്കു നടന്നു. അവിടെ ഏതുരാജവംശമാണ് ഭരണം നടത്തുന്നതെന്നാരാഞ്ഞ രാമനോട് ബ്രഹ്മര്‍ഷി താന്‍ കേട്ട ഒരു പഴയ കഥ പറഞ്ഞു തുടങ്ങി.

മുമ്പൊരു കൃതയുഗത്തില്‍ ദിതി്ക്കും അദിതിക്കും ശക്തന്മാരും ധര്‍മ്മനിഷ്ഠരുമായ പുത്രന്മാര്‍ ജനിക്കുകയുണ്ടായി. കാലംകുറേ കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് തങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍നിന്നും മരണത്തില്‍നിന്നും മുക്തി ലഭിക്കുകയെന്ന ചിന്ത അവരെ അലട്ടാന്‍തുടങ്ങി. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരുതോന്നലുണ്ടായി-ഒരുപക്ഷേ പാലാഴി കടഞ്ഞാല്‍ അതിനുള്ള ഔഷധം അതില്‍നിന്നു ലഭിച്ചേക്കാം. അവര്‍ മന്ദരപര്‍വ്വതത്തെ കടകോലായും വാസുകിയെ കയറായും ഉപയോഗിച്ച് പാലാഴി കടയുവാന്‍ തുടങ്ങി.

ഏതാണ്ടായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ വാസുകിയുടെ വായില്‍ നിന്നും വിഷം പുറത്തേയ്‌ക്കൊഴുകി. മഥനത്തിന്റെ ഫലമായി ഹാലാഹലം എന്ന ഘോരവിഷം സമുദ്രത്തില്‍ ഉയര്‍ന്നുവന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരും അതില്‍പ്പെട്ടു. അപ്പോള്‍ ദേവന്മാര്‍ രുദ്രനോട് തങ്ങളെ രക്ഷിക്കേണമെന്ന് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ശിവന്‍ അവിടെയെത്തിയപ്പോള്‍ വിഷ്ണുവും അവിടെയെത്തി. ആദ്യമായി പുറത്തുവന്നത് അങ്ങയുടെ ഭാഗമാണ്, സ്വീകരിച്ചാലും എന്നു വിഷ്ണു പറയുകയും ശിവന്‍ ആ വിഷം കഴിക്കുകയും അത് തന്റെ തൊണ്ടയില്‍ നിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് മന്ദരപര്‍വ്വതം സമുദ്രത്തില്‍ താണുപോവുകയുണ്ടായി. ദേവന്മാരുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണു ഒരുവലിയ ആമയുടെ രൂപം ധരിക്കയും പര്‍വതത്തെ താങ്ങിനിര്‍ത്തുകയും ദേവന്മാരോടൊപ്പം സമുദ്രമഥനത്തില്‍ പങ്കുചേരുകയും ചെയ്തു. വീണ്ടുമൊരായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയില്‍ കമണ്ഡലുവും ദണ്ഡുമായി ധന്വന്തരി സമുദ്രത്തില്‍ നിന്നും പ്രത്യക്ഷപ്പട്ടു. പിന്നീട് അപ്‌സരസ്സുകളും മദ്യദേവതയായ വാരുണിയും പുറത്തുവന്നു.

ദിതിയുടെ മക്കള്‍ അവളെ സ്വീകരിക്കാതെ വന്നപ്പോള്‍ അവര്‍ അസുരന്മാര്‍ എന്നറിയപ്പെട്ടു. അവളെ സ്വീകരിച്ച അദിതിയുടെ മക്കളാകട്ടെ സുരന്മാര്‍ എന്നറിയപ്പെടാനും തുടങ്ങി. പിന്നീട് ഉച്ചൈശ്രവസ്സ് (ഏറ്റവും ഉത്തമമായ അശ്വം), കൗസ്തുഭം (ഏറ്റവും ഉത്തമമായ രത്‌നം), അമൃത് ഇവയും പുറത്തുവന്നു. അമൃതിനേപ്പറ്റിയുണ്ടായ തര്‍ക്കത്തില്‍ വലിയ നാശനഷ്ടങ്ങളാണ് രണ്ടുവംശത്തിനുമുണ്ടായത്. ഇവര്‍ സമ്പൂര്‍ണ്ണ നാശത്തിലെത്തുന്നതിന് മുമ്പ് വിഷ്ണു തന്റെ മായാശക്തിയാല്‍ അമൃത് എടുത്തുകൊണ്ടുപോയി. ദിതിയുടെ പുത്രന്മാര്‍ പൂര്‍ണമായും പരാജയപ്പട്ടപ്പോള്‍ ഇന്ദ്രന്‍ സന്തുഷ്ടനായി സ്വര്‍ഗ്ഗഭരണം തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.