Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴിമഥനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 07:43 pm IST
in Samskriti

 

പണ്ടൊരിക്കല്‍ ദേവന്മാരും അസുരന്മാരും കൂടിച്ചേര്‍ന്ന് പാലാഴിയെ മന്ദരപര്‍വ്വം കടകോലാക്കി കടഞ്ഞകഥ വിശ്വാമിത്രന്‍ രാമനെ കേള്‍പ്പിച്ചു. ഗംഗാനദിയെ കടന്ന് മറുകരയിലെത്തിയ ബ്രഹ്മര്‍ഷിയേയും സംഘത്തേയും അവിടെ കാത്തുനിന്ന ഋഷികള്‍ സ്വീകരിച്ചു. വിശ്വാമിത്രനും സംഘവും സ്വര്‍ഗ്ഗതുല്യമായ വിശാല എന്ന നഗരത്തിലേക്കു നടന്നു. അവിടെ ഏതുരാജവംശമാണ് ഭരണം നടത്തുന്നതെന്നാരാഞ്ഞ രാമനോട് ബ്രഹ്മര്‍ഷി താന്‍ കേട്ട ഒരു പഴയ കഥ പറഞ്ഞു തുടങ്ങി.

മുമ്പൊരു കൃതയുഗത്തില്‍ ദിതി്ക്കും അദിതിക്കും ശക്തന്മാരും ധര്‍മ്മനിഷ്ഠരുമായ പുത്രന്മാര്‍ ജനിക്കുകയുണ്ടായി. കാലംകുറേ കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് തങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍നിന്നും മരണത്തില്‍നിന്നും മുക്തി ലഭിക്കുകയെന്ന ചിന്ത അവരെ അലട്ടാന്‍തുടങ്ങി. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരുതോന്നലുണ്ടായി-ഒരുപക്ഷേ പാലാഴി കടഞ്ഞാല്‍ അതിനുള്ള ഔഷധം അതില്‍നിന്നു ലഭിച്ചേക്കാം. അവര്‍ മന്ദരപര്‍വ്വതത്തെ കടകോലായും വാസുകിയെ കയറായും ഉപയോഗിച്ച് പാലാഴി കടയുവാന്‍ തുടങ്ങി.

ഏതാണ്ടായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ വാസുകിയുടെ വായില്‍ നിന്നും വിഷം പുറത്തേയ്‌ക്കൊഴുകി. മഥനത്തിന്റെ ഫലമായി ഹാലാഹലം എന്ന ഘോരവിഷം സമുദ്രത്തില്‍ ഉയര്‍ന്നുവന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരും അതില്‍പ്പെട്ടു. അപ്പോള്‍ ദേവന്മാര്‍ രുദ്രനോട് തങ്ങളെ രക്ഷിക്കേണമെന്ന് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ശിവന്‍ അവിടെയെത്തിയപ്പോള്‍ വിഷ്ണുവും അവിടെയെത്തി. ആദ്യമായി പുറത്തുവന്നത് അങ്ങയുടെ ഭാഗമാണ്, സ്വീകരിച്ചാലും എന്നു വിഷ്ണു പറയുകയും ശിവന്‍ ആ വിഷം കഴിക്കുകയും അത് തന്റെ തൊണ്ടയില്‍ നിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് മന്ദരപര്‍വ്വതം സമുദ്രത്തില്‍ താണുപോവുകയുണ്ടായി. ദേവന്മാരുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണു ഒരുവലിയ ആമയുടെ രൂപം ധരിക്കയും പര്‍വതത്തെ താങ്ങിനിര്‍ത്തുകയും ദേവന്മാരോടൊപ്പം സമുദ്രമഥനത്തില്‍ പങ്കുചേരുകയും ചെയ്തു. വീണ്ടുമൊരായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയില്‍ കമണ്ഡലുവും ദണ്ഡുമായി ധന്വന്തരി സമുദ്രത്തില്‍ നിന്നും പ്രത്യക്ഷപ്പട്ടു. പിന്നീട് അപ്‌സരസ്സുകളും മദ്യദേവതയായ വാരുണിയും പുറത്തുവന്നു.

ദിതിയുടെ മക്കള്‍ അവളെ സ്വീകരിക്കാതെ വന്നപ്പോള്‍ അവര്‍ അസുരന്മാര്‍ എന്നറിയപ്പെട്ടു. അവളെ സ്വീകരിച്ച അദിതിയുടെ മക്കളാകട്ടെ സുരന്മാര്‍ എന്നറിയപ്പെടാനും തുടങ്ങി. പിന്നീട് ഉച്ചൈശ്രവസ്സ് (ഏറ്റവും ഉത്തമമായ അശ്വം), കൗസ്തുഭം (ഏറ്റവും ഉത്തമമായ രത്‌നം), അമൃത് ഇവയും പുറത്തുവന്നു. അമൃതിനേപ്പറ്റിയുണ്ടായ തര്‍ക്കത്തില്‍ വലിയ നാശനഷ്ടങ്ങളാണ് രണ്ടുവംശത്തിനുമുണ്ടായത്. ഇവര്‍ സമ്പൂര്‍ണ്ണ നാശത്തിലെത്തുന്നതിന് മുമ്പ് വിഷ്ണു തന്റെ മായാശക്തിയാല്‍ അമൃത് എടുത്തുകൊണ്ടുപോയി. ദിതിയുടെ പുത്രന്മാര്‍ പൂര്‍ണമായും പരാജയപ്പട്ടപ്പോള്‍ ഇന്ദ്രന്‍ സന്തുഷ്ടനായി സ്വര്‍ഗ്ഗഭരണം തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.