Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റിട്ട.സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം : അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 10:22 pm IST
inKannur

കണ്ണൂര്‍: റിട്ട.ഓണററി ക്യാപ്റ്റനായിരുന്ന തളിപ്പറമ്പിലെ ഡോ.പി.കുഞ്ഞമ്പു നായരുടെ മകന്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ഛംബരത്തെ പി. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബാലകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിലുളള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പയ്യന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തളിപ്പറമ്പിലെ അറിയപ്പെടുന്ന ജനകീയ ഡോക്ടറായിരുന്ന ഡോ.കുഞ്ഞമ്പു നായരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായി അദ്ദേഹത്തിന്റെ മകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

നാലുപതിറ്റാണ്ടായി തിരുവനന്തപുരത്ത് താമസിച്ചു വരികയായിരുന്ന ബാലകൃഷ്ണനെ 2011 സെപ്തംബര്‍ 11 ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചിലര്‍ കോഴിക്കോട്ടേക്ക് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വാഹനത്തില്‍ കൊണ്ടു പോവുകയായിരുന്നുവെന്നും എന്നാല്‍ കൊടുങ്ങല്ലൂരിലെത്തുമ്പോഴേക്കും മരണപ്പെട്ട ഇയാളുടെ മൃതദേഹം ഷൊര്‍ണ്ണൂരില്‍ സംസ്‌ക്കരിച്ചതായും ഇക്കാര്യം ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ഭാഗക്കരാര്‍ സംബന്ധിച്ച് ബാലകൃഷ്ണന്റെ സഹോദരന്‍ സമീപിച്ച പയ്യന്നൂരിലെ രണ്ട് വക്കീലന്മാര്‍ നടത്തിയ ചതിയാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെന്ന് പരാതിയില്‍ പറഞ്ഞു. ഡോ. കുഞ്ഞമ്പുവിന്റെ ഇളയ മകനായ പരാതിക്കാരന്‍ രമേശന്റെ മാനസിക വൈകല്യവും ദുര്‍ബലാവസ്ഥയും മുതലെടുത്ത് പരാതിക്കാധാരമായ രേഖകളും പകര്‍ത്തിയെടുത്തതായ രേഖകളും ഉപയോഗിച്ച് പരാതിക്കാരന്റെയും സഹോദരനായ ബാലകൃഷ്ണന്റെയും കുടുംബ സ്വത്ത് വക്കീലന്മാര്‍ ഉള്‍പ്പെടെയുളളവര്‍ തട്ടിയെടുത്തതായും കര്‍മ്മസമിതി ഭാരവാഹികള്‍ പറയുന്നു.

തൃച്ഛംബരത്തെ പത്മന്‍ കോഴൂര്‍ കണ്‍വീനറായി രൂപീകരിച്ച നാട്ടുകാരുടെ കര്‍മ്മസമിതിയാണ് ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുളളത്. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, ഭര്‍ത്താവ് പി.കൃഷ്ണകുമാര്‍, ശൈലജയുടെ സഹോദരി കെ.വി.ജാനകി എന്നിവരാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെന്നും പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍, താലൂക്ക് ഓഫീസര്‍ എന്നിവര്‍ വ്യാജ രേഖയുണ്ടാക്കുന്നതിന് പ്രതികളെ സഹായിച്ചതായും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

ബാലകൃഷ്ണന്‍ അവിവാഹിതനായിരുന്നുവെന്നും ബാലകൃഷ്ണനും ജാനകിയും തമ്മില്‍ വിവാഹം കഴിച്ചതായി വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ പറയുന്നു. 1980 ല്‍ ബാലകൃഷ്ണനെ വിവാഹം കഴിച്ചെന്ന് രേഖയുണ്ടാക്കിയും ജാനകിയുടെ പേരില്‍ പിന്തുടര്‍ച്ചാവകാശ രേഖകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയെടുത്തും ബാലകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലുളള പണമുള്‍പ്പെടെ പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തതായും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ ബാലകൃഷ്ണന്റെ പണവും പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തുകളും തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കണ്ണൂര്‍ പ്രസ് ക്ലബില്‍ കര്‍മ്മ സമിതി ഭാരവാഹികളായ പത്മന്‍ കോഴൂര്‍, പുതുക്കുളങ്ങര വിശ്വനാഥന്‍, ചന്ദ്രശേഖരന്‍, എ. കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി.

കോടതി നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ബാലകൃഷ്ണന്‍ വര്‍ഷങ്ങളോളം താമസിച്ച തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.