Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നെല്ല് സംഭരണവില ലഭിക്കാന്‍ വൈകിയത് കൃഷിമന്ത്രിയുടെ നിസ്സഹകരണം മൂലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:45 pm IST
in Thrissur

തൃശൂര്‍: കര്‍ഷകര്‍ക്ക് നെല്ല് സംഭരണവില ലഭിക്കാന്‍ മാസങ്ങള്‍ വൈകിയതിന് കാരണം കൃഷിമന്ത്രി സുനില്‍കുമാറിന്റെ നിലപാടെന്ന് ആരോപണം. കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ മന്ത്രി സഹകരിച്ചില്ലെന്നാണ് ആരോപണം. സംഭരണ വില നല്‍കാന്‍ സപ്‌ളൈകോക്ക് വായ്‌പ നല്‍കാനുള്ള തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ നിര്‍ദ്ദേശവുമായി മന്ത്രി സഹകരിച്ചില്ല എന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എം.കെ. അബ്ദുള്‍സലാംപറയുന്നു. കഴിഞ്ഞവിളയില്‍ സപ്ലൈകോ സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത് 47.5 കോടി രൂപയാണ്. നെല്ല് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതെ കര്‍ഷകര്‍ കണ്ണീര് കുടിക്കുകയാണ്. അടിയന്തിരമായി പണം നല്‍കുമെന്ന് കൃഷിമന്ത്രി പലവട്ടം പറഞ്ഞെങ്കിലും വാക്ക് പാലിക്കാനായില്ല. കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബാങ്ക് വായ്‌പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കുടിശിക തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം നല്‍കാന്‍ കഴിഞ്ഞ ജനുവരിയില്‍ ജില്ലാ സഹകരണ ബാങ്ക് തയ്യാറായിരുന്നുവെന്നും മന്ത്രിയുടെ സമ്മതം കിട്ടാത്തതിനാല്‍ നടപ്പിലായില്ലെന്നുമാണ് അറിയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നെല്ല് സംഭരണ വില കുടിശിക തീര്‍ക്കാന്‍ സപ്ലൈകോയ്‌ക്ക് പണം നല്‍കിയത് ജില്ലാ സഹകരണ ബാങ്കായിരുന്നു. 2015 ല്‍ നൂറ് കോടിയും 2016 ല്‍ 150 കോടിയും നല്‍കി. നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് 200 കോടി രൂപയെടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിട്ടുണ്ട്.

ഇത്തവണ കിലോയ്‌ക്കു 22.50 രൂപാ പ്രകാരമാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസുമാണ്്. നവംബര്‍ അഞ്ചുവരെ സംഭരിച്ച നെല്ലിനു കേന്ദ്രവിഹിതംലഭിച്ചെങ്കിലും സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് നെല്ലുവില വിതരണം പൂര്‍ത്തിയാകാത്തതിനു പിന്നില്‍.

രണ്ടാം കൃഷിയില്‍ നിന്നും 15,930 ടണ്‍ നെല്ലു സംഭരിച്ചയിനത്തില്‍ 66,961 കര്‍ഷകര്‍ക്കായി 346,91, 24767 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. നെല്ല് സംഭരണം നടത്തി രണ്ടുമാസമായിട്ടും പണം ലഭിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍ തുക വിതരണം ചെയ്യുമെന്ന് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. പണം സപ്ലൈകോയ്‌ക്കു ലഭിച്ചതായും ഇത് വിവിധ ബാങ്കുകളിലേക്കു വിതരണത്തിനായി കൈമാറിയെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞദിവസം വരെ 50,50,02,256 രൂപയാണ് നെല്ലു സംഭരണ വിലയായി സംസ്ഥാനത്ത് വിതരണം ചെയ്തത്. 2,96,41 2251 കോടി അഞ്ചുജില്ലകളിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ ഇനി നല്‍കാനുണ്ട്.

പാലക്കാട് ജില്ലയിലാണ് കൂടുതല്‍ തുക നല്‍കാനുള്ളത്. 39815 കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ 217 കോടി രൂപ നല്‍കണം. എന്നാല്‍ ഇതുവരെ 23 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 194 കോടി കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.