Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അദ്ധ്യാപകന്‍ കമ്പ്യൂട്ടര്‍ ലാബ് പൂട്ടി മുങ്ങി; പരീക്ഷ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:09 pm IST
in Idukki

 

മുട്ടം: പിരിച്ചുവിട്ട അദ്ധ്യാപകന്‍ പരീക്ഷ നടക്കേണ്ട കമ്പ്യൂട്ടര്‍ ലാബ് പൂട്ടി താക്കോലുമായി മുങ്ങിയതിനെ തുടര്‍ന്ന് മുട്ടം എഞ്ചിനീയറിങ് കോളേജില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഓഫ് കാംപസ് പരീക്ഷ മുടങ്ങി. ബികോം ഡാറ്റാബേസ് മാനേജ്‌മെന്റിന്റെ ലാബ് ടെസ്റ്റാണ് മുടങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും സര്‍വകലാശാലാ ജീവനക്കാരും അദ്ധ്യാപകരും തമ്മിലുണ്ടായ സംഘര്‍ഷം പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. രാവിലെ 8.10ന് ആരംഭിക്കേണ്ട പരീക്ഷ എഴുതാന്‍ 360 വിദ്യാര്‍ഥികളാണ് എത്തിയിരുന്നത്. എന്നാല്‍, ഇതിന് മുന്‍പ് ഇവിടെ എത്തിയ ജോസ് സെബാസ്റ്റ്യന്‍ എന്ന കരാര്‍ അദ്ധ്യാപകന്‍ ഓഫീസില്‍ നിന്നും കമ്പ്യൂട്ടര്‍ ലാബിന്റെ താക്കോല്‍ അപഹരിച്ച് മുറി പൂട്ടി മുങ്ങുകയായിരുന്നു. കരാര്‍ അദ്ധ്യാപകനായി 15 വര്‍ഷത്തോളം സര്‍വീസുള്ള ആളാണ് ഇദ്ദേഹം. സര്‍വകലാശാലാ അധികാരികളുടെ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ മുട്ടം പോലീസ് കേസെടുത്തു.

എംജി സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്‌വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് മുട്ടം എന്‍ജിനീയറിങ് കോളേജ് അടക്കം 26 സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപകരും അനദ്ധ്യാപകരുമായ അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ജോസ് സെബാസ്റ്റ്യന്‍ പരീക്ഷാഹാള്‍ പൂട്ടി പ്രകടിപ്പിച്ചത്. പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ സി രവീന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മുറി തുറക്കാനായില്ല. അധ്യാപകനെ പോലീസ് തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതോടെ പരീക്ഷ റദ്ദാക്കി ചോദ്യപ്പേപ്പറുകളുമായി സര്‍വകലാശാലാ അധികൃതര്‍ മടങ്ങി. പരീക്ഷ പിന്നീട് നടത്തുമെന്നും അവര്‍ അറിയിച്ചു.

പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് സര്‍വകലാശാലയില്‍ നിന്നും കരാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവ് ലഭിച്ചത്. മൂന്നുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നതെങ്കിലും ഇവരില്‍ പലര്‍ക്കും ഇരുപതു വര്‍ഷത്തിലേറെ സര്‍വീസുണ്ട്. എംജി സര്‍വകലാശാലയുടെ എസ്എംഇ കോഴ്‌സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വാശ്രയ കോഴ

്‌സുകള്‍ നടത്താന്‍ സര്‍ക്കാര്‍ സൊസൈറ്റി രൂപീകരിച്ചത്. ഇതോടെ സ്വാശ്രയ സ്ഥാപനങ്ങളില്‍ വിന്യസിച്ചിരുന്ന സ്ഥിരം ജീവനക്കാരെ സര്‍വകലാശാല തിരികെ വിളിച്ചു. അതേസമയം, കരാര്‍ ജീവനക്കാരെയും അധ്യാപകരെയും പിരിച്ചുവിടുന്നതായാണ് ഇവര്‍ക്കായുള്ള ഉത്തരവില്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.