Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവിയുടെ മാതൃഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:59 pm IST
in Samskriti

രാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികള്‍ ശാരദാദേവിയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ വിറയ്‌ക്കുകയും കേവലം ഒരു ബാലനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായി വിശേഷിപ്പിക്കുന്ന ബ്രഹ്മാനന്ദസ്വാമികളാദി ശിഷ്യരുടെ ഭാവം ഗുരുപത്‌നിയോടുള്ള ഭാവപ്രകടനമായിരുന്നില്ല. അവര്‍ ശാരദാദേവിയെ യഥാര്‍ത്ഥത്തില്‍ ജഗദംബികയായി കരുതിപ്പോന്നു. ചില സന്ദര്‍ഭങ്ങളില്‍ ആ വിധത്തില്‍ ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍ ഒരു ദുര്‍ഗാപൂജാവേളയില്‍ ശാരദാദേവിയെ പുഷ്പങ്ങള്‍കൊണ്ട് ജഗത്ജനനിയെ അര്‍ച്ചിക്കുന്നതുപോലെ പൂജിച്ചു.

ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ പൂജ സ്വീകരിക്കുമ്പോഴും ജയരാമവാടിയില്‍ പാടുപെട്ടു പണിയെടുക്കുമ്പോഴുംഅമ്മ ഒരേയൊരു സരളസ്വഭാവത്തില്‍ വര്‍ത്തിച്ചുവെന്നതാണ് ആശ്ചര്യം. ഒരു ഭക്ത ഒരിക്കല്‍ പറഞ്ഞു, ”അമ്മയുടെ മഹത്വം എത്ര അത്ഭുതാവഹം! അനേകായിരം ആളുകള്‍ അവരെ വാസ്തവത്തില്‍ പൂജിക്കുമ്പോഴും തന്നോടു കാണിക്കുന്ന ഈ ആരാധനയൊന്നും അവരിലൊരു താല്‍പര്യവും ഉണ്ടാക്കിയില്ല. ഇതൊരു മനുഷ്യന് സാധ്യമല്ല. ഇതുതന്നെ അമ്മയുടെ മഹത്വത്തിന് മതിയായ തെളിവ്”.

1898 നവംബര്‍ മാസത്തിലാണ് ശാരദാദേവി ആദ്യമായി ബേലൂര്‍മഠത്തില്‍ കാലൂന്നിയത്. അന്ന് അവിടെ കാളീപൂജ നടന്നിരുന്നു. ദേവിയുടെ ആദ്യത്തെ പാദസ്പര്‍ശം നടന്ന ദിവസം ദേവി തന്നെ അവിടെ അടിച്ചു വൃത്തിയാക്കുകയും ഒരു മുറി വൃത്തിയാക്കി താന്‍ പൂജിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം അതില്‍വച്ചു പൂജിക്കുകയും ചെയ്തു. അന്നവിടെ പൂജാഗൃഹമൊന്നും പണിതീര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ദേവി സന്തുഷ്ടയായിരുന്നു. തന്റെ സന്താനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ പാര്‍പ്പിടത്തിനും ആഹാരത്തിനു വേണ്ട വകയ്‌ക്കും ദേവി ഗുരുദേവനോട് പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ദേവിയുടെ പ്രാര്‍ത്ഥന സഫലമായ സുദിനമായിരുന്നു അന്ന്.

ബേലൂര്‍മഠത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങള്‍ 1898 ഡിസംബറില്‍ പണിതീര്‍ന്നു. 1898 ഡിസംബര്‍ 9-ാം തീയതി വിവേകാനന്ദസ്വാമികള്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നത്താന്‍ ശിരസില്‍ ചുമന്നുകൊണ്ട് ബേലൂര്‍മഠത്തിലേക്ക് കൊണ്ടുവരികയും അവിടെ അവ സ്ഥാപിച്ച് ഹോമവും പൂജയും കഴിക്കുകയും ചെയ്തു. പുതുവര്‍ഷാംരംഭത്തില്‍ത്തന്നെ (1899 ജനുവരി 1) സന്ന്യാസിമാര്‍ ഈ പുതിയ മഠത്തിലേയ്‌ക്ക് താമസം മാറ്റി.

സ്വാമിജിയുടെ നേതൃത്വത്തില്‍ (1901 ഒക്‌ടോബര്‍ മാസത്തില്‍) ബേലൂര്‍മഠത്തില്‍വച്ച് ദുര്‍ഗാപൂജ വളരെ ആഡംബരമായി ആഘോഷിക്കപ്പെട്ടു. ശാരദാദേവിയുടെ പേരില്‍ നടത്തപ്പെട്ട ഈ പൂജാഘോഷത്തില്‍ അഞ്ചുദിവസവും ദേവി സന്നിഹിതയായിരുന്നു. അത് ബേലൂര്‍ മഠത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവമായി ഇന്നും കരുതുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.