Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആദിപമ്പയിലെ ചപ്പാത്ത് ഇനി ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:00 pm IST
in Pathanamthitta

തിരുവല്ല:ഇടനാട്‌കോയിപ്രം കരകളെ തമ്മില്‍ ബന്ധിപ്പിച്ച് വഞ്ചിപ്പാട്ടില്‍ക്കടവില്‍ നിര്‍മ്മിച്ചിരുന്ന അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ചപ്പാത്ത് ഇനി ഓര്‍മ്മ. നദീ പുനരുജ്ജീവനത്തിനായി നടക്കുന്ന വരട്ടെ ആര്‍ ജനകീയ കൂട്ടായ്‌മയുടെ ഭാഗമായാണ് വഞ്ചിപ്പോട്ടില്‍ക്കടവിലെ ചപ്പാത്ത് പൊളിച്ച് മാറ്റിയത്.

തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസകിന്റെയും മാത്യു ടി തോമസിന്റെയും സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും എംഎല്‍എമാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ചപ്പാത്ത് പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകള്‍ ചപ്പാത്ത് പൊളിക്കുന്നത് കാണുന്നതിന് എത്തിയിരുന്നു.

നിലവില്‍ പുത്തന്‍കാവ് പാലം ചേലൂര്‍ക്കടവ് പാലം എന്നിവയെ ആശ്രയിച്ച് ഇടനാട്ടിലുള്ളവര്‍ക്കും ആറാട്ടുപുഴ പാലത്തെ ആശ്രയിച്ച് കോയിപ്രത്തുള്ളവര്‍ക്കും യാത്ര ചെയ്യാമെന്നിരിക്കെ ചപ്പാത്തിന്റെ ആവശ്യമില്ലെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. ആറാട്ടുപുഴയില്‍ നിന്ന് പമ്പാനദി രണ്ടായി തിരിയുന്നിടമായിരുന്നു വഞ്ചിപ്പാട്ടില്‍ക്കടവിന് കിഴക്ക് വശം. ഇവിടെ അശാസ്ത്രീയമായ തരത്തില്‍ നിര്‍മ്മിച്ച ചപ്പാത്ത് പമ്പയുടെ അന്നത്തെ യഥാര്‍ഥ വഴിയില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും. കാലക്രമത്തില്‍ പുത്തന്‍കാവ് വഴിയുള്ള നദിയുടെ മാര്‍ഗ്ഗം ഇപ്പോഴത്തെ പമ്പയായി പരിണമിക്കുകയും ചെയ്തു. നദിയുടെ ആദ്യത്തെ നീരൊഴുക്കുള്ള ഭാഗം 170 മീറ്റര്‍ വരെ വീതിയുള്ളതായിരുന്നു. ഇത്രയും വീതിയില്‍ത്തന്നെ ഇവിടെ നദിയുടെ പുറമ്പോക്ക് ഇപ്പോഴുമുണ്ടെങ്കിലും പലതും കൈയ്യേറ്റക്കാരുടെ പിടിയിലാണ്.

നീരൊഴുക്ക് തടസ്സപ്പെട്ട ഭാഗം ആദി പമ്പയെന്നാണ് പിന്നീട് അറിയപ്പെട്ടത്. ആദി പമ്പയും പമ്പയും ചുറ്റി ഒഴുകുന്നിടം ഒരു ദ്വീപ് പോലെയാവുകയും ഇടനാട് എന്നറിയപ്പെടുകയും ചെയ്തു. ഗതാഗത മാര്‍ഗ്ഗം തീരെയില്ലാതിരുന്ന ഇടനാട്ടിലേക്ക് ഏത്താനുള്ള ആദ്യത്തെ ഗതാഗത മാര്‍ഗ്ഗം പുത്തന്‍കാവ് തൂക്ക് പാലമായിരുന്നു. എന്നാല്‍ ഇതിലൂടെ വാഹനങ്ങള്‍ കൊണ്ടുപോവുന്നത് സാധ്യമായിരുന്നില്ല. 1981 ല്‍ പുത്തന്‍കാവില്‍ പുതിയ പാലം നിര്‍മ്മിച്ചതോടെ തൂക്ക് പാലവും കോയിപ്രം ചപ്പാത്തും കാര്യമായ പ്രാധാന്യമില്ലാതായി. 2004 ല്‍ ചേലൂര്‍ക്കടവ് പാലം കൂടി നിര്‍മ്മിച്ചതോടെ കോയിപ്രം ചപ്പാത്ത് വഴി ഗതാഗതം തീരെയില്ലാതായി. ഇതുവഴിയുള്ള ശരാശരി ഗതാഗതം നാല് വാഹനങ്ങളായിരുന്നു. അതാവട്ടെ അധികവും ഇരു ചക്ര വാഹനങ്ങളും.കോയിപ്രത്തെ ചപ്പാത്ത് നിര്‍മ്മിച്ചതോടെ ആദിപമ്പയിലേക്കുള്ള ഒഴുക്ക് കുറയുകയും വരട്ടാറിലേക്ക് ആവശ്യത്തിന് വെള്ളമെത്താതിരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് സമാനമായ തീരിയില്‍ പുതുക്കുളങ്ങരയില്‍ റോഡിന് കുറുകെ റാംപ് കെട്ടിയടച്ചതോടെ വരട്ടാറിന്റെ മുഖത്ത് ചെളി അടിഞ്ഞ് പ്രധാനപ്പെട്ട രണ്ട് കയങ്ങളായിരുന്ന കഠാരിക്കുഴിയും ഇലവുംമൂട് കയവും അടഞ്ഞു പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.