Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ നിലപാട് കര്‍ക്കശമാക്കി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:02 pm IST
in Kerala

കോട്ടയം: റബ്ബര്‍ മേഖലയുടെ വികസനം ലക്ഷ്യമാക്കി നിലപാടുകള്‍ കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനും വേണമെങ്കില്‍ വിആര്‍എസ് നല്‍കാനുമാണ് തീരുമാനം. ചെലവ് ചുരുക്കല്‍ നടപടികളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഏഴംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

1533 ജീവനക്കാരാണ് ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡില്‍ ഉള്ളത്. ഇത് 1100 ആക്കി ചുരുക്കാനും അടിസ്ഥാന ചെലവുകള്‍ നിലവിലുള്ളതിന്റെ 50 ശതമാനം ആക്കാനുമാണ് നിര്‍ദ്ദേശം. ഇതുമൂലം പ്രതിവര്‍ഷം 70 കോടി രൂപയോളം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ലഭിക്കും. മുന്‍കാലങ്ങളില്‍ കെട്ടിടനിര്‍മ്മാണം, ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍, കേന്ദ്ര ആഫീസില്‍ സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാല, സൗജന്യ ബസ് സര്‍വ്വീസ് എന്നീ ഇനങ്ങളിലായിരുന്നു ചെലവുകള്‍ ഏറെയും.

ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടാന്‍ ഉതകുന്ന തരത്തില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. ഇതിന്റെ ഭാഗമായി ശമ്പളം അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകള്‍ കുറയ്‌ക്കാനാണ് നീക്കം. റബ്ബര്‍സെസ് വഴി പ്രതിവര്‍ഷം ലഭിക്കുന്ന പദ്ധതിവിഹിതത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന ചെലവുകള്‍ എന്നിവയ്‌ക്കാണ് വിനിയോഗിക്കുന്നത്.

ഇതുമൂലം കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതിനോ ഉദ്പാദനം കൂട്ടുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനോ കഴിഞ്ഞിരുന്നില്ല. ശമ്പള ഇനത്തില്‍ പ്രതിവര്‍ഷം 97 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 40 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി 37 ലക്ഷം രൂപ റബ്ബര്‍ ബോര്‍ഡിന് ചെലവാകുന്നുണ്ട്. ഇക്കുറി പദ്ധതിവിഹിതമായി ലഭിച്ചതാകട്ടെ 1 കോടി 42 ലക്ഷം രൂപമാത്രമാണ്. ഇതുമൂലം ഉത്പാദന വികസന പരിപാടികള്‍ക്ക് ചെലവാക്കേണ്ട തുക വകമാറ്റി ചെലവഴിക്കേണ്ടി വരാറുണ്ട്.

ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍-സിഎജി റിപ്പോര്‍ട്ടുകള്‍ മുന്‍കാലങ്ങളില്‍ അവഗണിച്ചതാണ് ഉത്പാദനം കുറയാനും പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കാനും സാഹചര്യമൊരുക്കിയത്. ജീവനക്കാരുടെ എണ്ണം കുറച്ച് റീജണല്‍ ആഫീസുകള്‍ 14 ആക്കി ചുരുക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ചെലവ്ചുരുക്കലിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഏറെ സഹായകരമായിരുന്ന ഫീല്‍ഡ് ആഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ഉത്പാദനത്തെ പിന്നോട്ടടിച്ചത്. ഉന്നത ശമ്പളം വാങ്ങുന്ന റീജണല്‍ ആഫീസുകളിലെ തസ്തികകള്‍ നിലനിര്‍ത്തിയ മുന്‍കാല നടപടിയാണ് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

പുതിയ ചെയര്‍മാനായി എ. അജിത്കുമാര്‍ ചുമതലയേറ്റശേഷം കര്‍ഷക സബ്‌സിഡി പുനരാരംഭിച്ചിരുന്നു. ഈ നടപടി ഉത്പാദന വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 20 ശതമാനം ഉത്പാദന വര്‍ദ്ധന ഉണ്ടായത് ശ്രദ്ധേയമാണ്.

പന്ത്രണ്ടാം പദ്ധതിയില്‍ 960 കോടി രൂപ ബോര്‍ഡിന് ലഭിച്ചെങ്കിലും ഇതില്‍ 20 ശതമാനം തുക മാത്രമാണ് കര്‍ഷകര്‍ക്ക് സഹായമായി ലഭിച്ചത്.

ചെയര്‍മാന്റെ അഭാവത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ കര്‍ഷകദ്രോഹ നടപടികളാണ് കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിച്ചത്. പുതിയ ബോര്‍ഡ് അധികാരത്തിലെത്തിയാല്‍ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടാവുമെന്നും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.