Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:10 am IST
in Sports

ഹൈദരാബാദ്: ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും നിറം പകര്‍ന്ന ഇന്നിങ്ങ്‌സിനൊടുവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഒപ്പം മൂന്ന് അര്‍ദ്ധസെഞ്ചുറികളും പിറന്നപ്പോള്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ ആറ് വിക്കറ്റിന് 687 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ ഒരു വിക്കറ്റിന് 41 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സുമായി തമിം ഇഖ്ബാലും ഒരു റണ്ണുമായി മൊനിമുള്‍ ഹഖും ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ ഉമേഷ് യാദവിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹ പിടികൂടി പുറത്തായി. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ 646 റണ്‍സ് പിന്നില്‍ സന്ദര്‍ശകര്‍.

തുടര്‍ച്ചയായ നാലാം പരമ്പരയിലും ഇരട്ടസെഞ്ചുറി നേടി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (204), സെഞ്ചുറി നേടിയ മുരളി വിജയ് (108), വൃദ്ധിമാന്‍ സാഹ (106 നോട്ടൗട്ട്), അര്‍ദ്ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (83), അജിന്‍ക്യ രഹാനെ (82), രവീന്ദ്ര ജഡേജ (60 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.) തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഏതു ടീമുകള്‍ക്കുമെതിരായ അഞ്ചാമത്തെ സ്‌കോറും. ഒരു ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടും രണ്ട് സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് കരുത്തേകി. വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 49.5 ഓവറില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ മുരളി വിജയും പൂജാരയും 178 റണ്‍സും അപരാജിതമായ ഏഴാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 25.3 ഓവറില്‍ 118 റണ്‍സും അടിച്ചുകൂട്ടി. നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് മൂന്നാം തവണയാണ് ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിത്. നാലാം വിക്കറ്റില്‍ മൂന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യവുമായി ഇവര്‍.

ഇന്നലെ മൂന്ന് വിക്കറ്റിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ വിരാട് കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും അനായാസം ബാറ്റ് വീശിയപ്പോള്‍ സ്‌കോറിങ്ങിന് വേഗതയും ഏറി. ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ 456 റണ്‍സായപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 133 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 82 റണ്‍സെടുത്ത രഹാനെയെ തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ മെഹ്ദി ഹസ്സന്‍ പിടികൂടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കോഹ്‌ലി 191 റണ്‍സുമായാണ് മൈതാനം വിട്ടത്. അതിനുശേഷം തിരിച്ചെത്തിയ കോഹ്‌ലി അധികം താമസിയാതെ ഇരട്ട സെഞ്ചുറി തികച്ചു. 239 പന്തില്‍ 24 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ഒടുവില്‍ തൈജുല്‍ ഇസ്ലാമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 246 പന്തുകളില്‍നിന്ന് 24 ബൗണ്ടറികളുള്‍പ്പെടെ നേടിയ 204 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

സ്‌കോര്‍ 5ന് 495. പിന്നീട് അശ്വിനും സാഹയും ചേര്‍ന്ന് സ്‌കോര്‍ 569-ല്‍ എത്തിച്ചു. 34 റണ്‍സെടുത്ത അശ്വിനെ മെഹ്ദി ഹസ്സന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ കയ്യിലൊതുക്കി. പിന്നീട് സാഹയും ജഡേജയും ഒത്തുചേര്‍ന്നതോടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ വീണ്ടും നിഷ്പ്രഭരായി. വൃദ്ധിമാന്‍ സാഹ 155 പന്തുകളില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 106ഉം ജഡേജ 78 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 60 റണ്‍സുമായും ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 47 ഓവറില്‍ വിട്ടുകൊടുത്തത് 156 റണ്‍സ്. 165 റണ്‍സ് വഴങ്ങി മെഹ്ദി ഹസ്സന്‍ രണ്ടു വിക്കറ്റുകളും വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.