Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജമാരിയിന്‍ നാടുകാണുന്നു 23 വര്‍ഷത്തിനു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:18 pm IST
inWorld

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷമായി പിറന്ന മണ്ണില്‍ തൊട്ടിട്ട്. അതിനിടെ, ഇവിടം ഒരുപാട് മാറി. ഒപ്പം ജീവിതം തുടങ്ങിയയാള്‍ വിട്ടുപിരിഞ്ഞു. ചെറുപ്രായത്തിലുള്ള നാലു മക്കളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അവരുടെ പ്രായമുള്ള ചെറു മക്കളായി…

ഇതെല്ലാം ആലോചിക്കുമ്പോള്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണ പ്രകാശം രാജമാരിയന് വിതുമ്പല്‍. പക്ഷേ, സങ്കടങ്ങളെല്ലാം അവസാനിക്കുന്നു. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം, അതും അനധികൃതമായ, രാജമാരിയന്‍ തിരിച്ചെത്തുന്നു. നിയമവിരുദ്ധ താമസക്കാര്‍ക്ക് നാടുവിടാന്‍ സൗദി അറേബ്യ നല്‍കിയ 90 ദിവസത്തെ കാലയളവ് മുതലാക്കിയാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. മാരിയപ്പന്‍ മാത്രമല്ല മലയാളികളുള്‍പ്പെടെ 26,000ത്തിലധികം പേരാണ് മടങ്ങാന്‍ തയാറായി റിയാദിലെ ഇന്ത്യന്‍ എംബസിയെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചത്.

അനധികൃത കുടിയേറ്റക്കാരനൊന്നുമല്ല രാജമാരിയന്‍. സ്‌പോണ്‍സര്‍മാരാണ് ഇദ്ദേഹത്തെ മുങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. 1994ല്‍ ആഗസ്തിലാണ് ഇയാള്‍ സൗദിയിലെത്തിയത്. ഹെയ്ല്‍ പ്രവിശ്യയിലെ ഉള്‍ഗ്രാമത്തില്‍ കൃഷിയിടത്തിലായിരുന്നു ജോലി. 100 സൗദി റിയാലായിരുന്നു ശമ്പളം. ആറു മാസം ഇവിടെ ജോലി ചെയ്തു. പിന്നീട് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറി. മൂന്നു മാസത്തിനു ശേഷം മൂന്നാമതൊരിടത്തേക്കും. ഈ മാറ്റം രാജമാരിയനെ ദുരിതത്തിലാക്കി. ഇതോടെയാണ്, മുങ്ങാന്‍ തീരുമാനിച്ചത്.

ഹെയ്‌ലിലെ തന്നെ പലസ്ഥലത്തും മാറിത്താമസിച്ച് കിട്ടിയ ജോലികളൊക്കെ ചെയ്തു. രേഖകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ കണ്ണില്‍പെടാനും പാടില്ല. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഇങ്ങനെ ജീവിച്ചു തീര്‍ത്തതിനിടെയാണ് നാട്ടിലേക്കു തിരിച്ചുവരാനുള്ള അവസരം ഒത്തുവന്നത്. ഒരു തിരിച്ചുവരവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരിക്കെ ഹെയ്‌ലിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സറഫുദ്ദീന്‍ തയ്യില്‍ സഹായത്തിനെത്തി. സൗദി സര്‍ക്കാരിന്റെ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇതോടെ തീരുമാനിച്ചു.

ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ മക്കള്‍ കുട്ടികളായിരുന്നു. ഇപ്പോള്‍ അവരുടെ പ്രായമുള്ള ചെറുമക്കളുണ്ട്, രാജമാരിയന്‍ സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പോരുമ്പോള്‍ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമൊന്നുമായിട്ടില്ല. അവസാനമായി വീട്ടിലേക്ക് വിളിച്ചത് 2015ല്‍, ഭാര്യ റോനിക്യ ആശുപത്രി കിടക്കയിലായിരുന്നപ്പോഴാണിത്. ഒരു വര്‍ഷത്തിനു ശേഷം അവര്‍ മരിച്ചു, ഇദ്ദേഹം പറഞ്ഞു.

തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയവര്‍ കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്ന്, 11,390. കേരളത്തില്‍ നിന്ന് 1,736 പേരും അപേക്ഷ നല്‍കി. തെലങ്കാന (2,733), ബംഗാള്‍ (2,332), തമിഴ്‌നാട് (2,022), ബീഹാര്‍ (1,491), ആന്ധ്രപ്രദേശ് (1,120), രാജസ്ഥാന്‍ (853) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.