Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജമാരിയിന്‍ നാടുകാണുന്നു 23 വര്‍ഷത്തിനു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:18 pm IST
in World

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷമായി പിറന്ന മണ്ണില്‍ തൊട്ടിട്ട്. അതിനിടെ, ഇവിടം ഒരുപാട് മാറി. ഒപ്പം ജീവിതം തുടങ്ങിയയാള്‍ വിട്ടുപിരിഞ്ഞു. ചെറുപ്രായത്തിലുള്ള നാലു മക്കളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അവരുടെ പ്രായമുള്ള ചെറു മക്കളായി…

ഇതെല്ലാം ആലോചിക്കുമ്പോള്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണ പ്രകാശം രാജമാരിയന് വിതുമ്പല്‍. പക്ഷേ, സങ്കടങ്ങളെല്ലാം അവസാനിക്കുന്നു. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം, അതും അനധികൃതമായ, രാജമാരിയന്‍ തിരിച്ചെത്തുന്നു. നിയമവിരുദ്ധ താമസക്കാര്‍ക്ക് നാടുവിടാന്‍ സൗദി അറേബ്യ നല്‍കിയ 90 ദിവസത്തെ കാലയളവ് മുതലാക്കിയാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. മാരിയപ്പന്‍ മാത്രമല്ല മലയാളികളുള്‍പ്പെടെ 26,000ത്തിലധികം പേരാണ് മടങ്ങാന്‍ തയാറായി റിയാദിലെ ഇന്ത്യന്‍ എംബസിയെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചത്.

അനധികൃത കുടിയേറ്റക്കാരനൊന്നുമല്ല രാജമാരിയന്‍. സ്‌പോണ്‍സര്‍മാരാണ് ഇദ്ദേഹത്തെ മുങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. 1994ല്‍ ആഗസ്തിലാണ് ഇയാള്‍ സൗദിയിലെത്തിയത്. ഹെയ്ല്‍ പ്രവിശ്യയിലെ ഉള്‍ഗ്രാമത്തില്‍ കൃഷിയിടത്തിലായിരുന്നു ജോലി. 100 സൗദി റിയാലായിരുന്നു ശമ്പളം. ആറു മാസം ഇവിടെ ജോലി ചെയ്തു. പിന്നീട് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറി. മൂന്നു മാസത്തിനു ശേഷം മൂന്നാമതൊരിടത്തേക്കും. ഈ മാറ്റം രാജമാരിയനെ ദുരിതത്തിലാക്കി. ഇതോടെയാണ്, മുങ്ങാന്‍ തീരുമാനിച്ചത്.

ഹെയ്‌ലിലെ തന്നെ പലസ്ഥലത്തും മാറിത്താമസിച്ച് കിട്ടിയ ജോലികളൊക്കെ ചെയ്തു. രേഖകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ കണ്ണില്‍പെടാനും പാടില്ല. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഇങ്ങനെ ജീവിച്ചു തീര്‍ത്തതിനിടെയാണ് നാട്ടിലേക്കു തിരിച്ചുവരാനുള്ള അവസരം ഒത്തുവന്നത്. ഒരു തിരിച്ചുവരവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരിക്കെ ഹെയ്‌ലിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സറഫുദ്ദീന്‍ തയ്യില്‍ സഹായത്തിനെത്തി. സൗദി സര്‍ക്കാരിന്റെ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇതോടെ തീരുമാനിച്ചു.

ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ മക്കള്‍ കുട്ടികളായിരുന്നു. ഇപ്പോള്‍ അവരുടെ പ്രായമുള്ള ചെറുമക്കളുണ്ട്, രാജമാരിയന്‍ സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പോരുമ്പോള്‍ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമൊന്നുമായിട്ടില്ല. അവസാനമായി വീട്ടിലേക്ക് വിളിച്ചത് 2015ല്‍, ഭാര്യ റോനിക്യ ആശുപത്രി കിടക്കയിലായിരുന്നപ്പോഴാണിത്. ഒരു വര്‍ഷത്തിനു ശേഷം അവര്‍ മരിച്ചു, ഇദ്ദേഹം പറഞ്ഞു.

തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയവര്‍ കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്ന്, 11,390. കേരളത്തില്‍ നിന്ന് 1,736 പേരും അപേക്ഷ നല്‍കി. തെലങ്കാന (2,733), ബംഗാള്‍ (2,332), തമിഴ്‌നാട് (2,022), ബീഹാര്‍ (1,491), ആന്ധ്രപ്രദേശ് (1,120), രാജസ്ഥാന്‍ (853) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.