Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിക്കാന്‍ വീണ്ടും കപ്പലെത്തി, സില്‍ക്ക് വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:14 pm IST
in Kerala

കണ്ണൂര്‍: പാരിസ്ഥിതിക പ്രശ്‌നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി പുനരാരംഭിക്കാന്‍ നീക്കം. നീക്കത്തിന് സഹായം നല്‍കുന്നത് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളെന്ന് ആരോപണം.

കഴിഞ്ഞ ദിവസം ഗെയ്റ്റ്‌വേ പ്രസ്റ്റീജ് എന്ന പേരുളള കപ്പലാണ് കടല്‍മാര്‍ഗ്ഗം പൊളിക്കാനായി അഴീക്കല്‍ തീരത്തെത്തിച്ചത്. നിരോധനം നിലനില്‍ക്കെ പൊളിച്ചുനീക്കാനായി വീണ്ടും കപ്പലെത്തിച്ചത് ഇരു കക്ഷികളുടേയും പിന്തുണയോടെയാണെന്നാണ് ആരോപണം. കണ്ണൂര്‍ ജില്ലക്കാരനായ തുറമുഖ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി നേതാക്കളുടെ അനുഗ്രഹാശിസ്സുകളും ഇതിന് പിന്നിലുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

അധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടെന്ന പ്രദേശവാസികളുടെ അഭിപ്രായത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് രണ്ടുവര്‍ഷമായി ഇവിടെ കപ്പല്‍പൊളിക്ക് അനുമതി നല്‍കിയിരുന്നില്ല. കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെ ലഭിച്ചാല്‍ മാത്രമേ കപ്പല്‍ കടല്‍മാര്‍ഗ്ഗം അഴീക്കലിലെത്തിക്കാനാവൂ എന്നിരിക്കെ അനുമതികളൊന്നുമില്ലാതെയാണ് പൊളിക്കാനായി കപ്പലെത്തിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് സഹായിച്ചത് ഇടത്-വലത് നേതാക്കളാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ പ്രദേശത്തെ വെളളവും മണ്ണും മലിനമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ മാസങ്ങള്‍ക്ക് മുമ്പെ ഉത്തരവിട്ടിരുന്നു. കൂടാതെ ജില്ലാ ഭരണകൂടവും കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. നിരോധനം നിലനില്‍ക്കെ സില്‍ക്കില്‍ വീണ്ടും കപ്പലുകള്‍ പൊളിക്കാനുളള നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കാന്‍ അഴീക്കലിലെ കപ്പല്‍പ്പൊളി വിരുദ്ധസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

സമരം കപ്പല്‍ പൊളിശാലക്കെതിരെ എന്നതിലുപരി നാട്ടുകാര്‍ക്ക് ദുരിതം വിതക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടത്-വലത് നേതാക്കളെ തുറന്നു കാട്ടിക്കൊണ്ടുളള സമരമാണ് ആസൂത്രണം ചെയ്യുന്നതെന്ന് കപ്പല്‍പ്പൊളി വിരുദ്ധസമിതി നേതാക്കള്‍ ജന്മഭൂമിയോട് പറഞ്ഞു.

മാലിയില്‍ നിന്നാണ് കപ്പല്‍ അഴീക്കലിലെത്തിയിരിക്കുന്നത്.

കാല്‍നൂറ്റാണ്ടുകാലം ഓടിത്തളര്‍ന്ന 1265 ടണ്‍ കേവുഭാരമുള്ള കപ്പലാണ് പൊളിച്ചടുക്കാനായി അഴീക്കല്‍ മീന്‍പിടുത്ത തുറമുഖത്തോടു ചേര്‍ന്നുള്ള സ്റ്റീല്‍ ഇന്റസ്ട്രി കേരള ലിമിറ്റഡിന്റെ(സില്‍ക്ക്) സ്ഥലത്തെത്തിച്ചിരിക്കുന്നത്. കപ്പല്‍ യാര്‍ഡില്‍ കയറ്റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നത്. കസ്റ്റംസ് രേഖകള്‍, തീര സംരക്ഷണ സേനയുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി എന്നിവ ലഭ്യമാക്കിയാലേ തുറമഖത്ത് നിര്‍ത്തിയിടാന്‍ അനുവദിക്കൂ എന്നാണ് പറയുന്നത്.

വ്യവസായ വകുപ്പിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനെ മറയാക്കി സ്വകാര്യ മേഖലയിലാണ് ഇവിടെ കപ്പല്‍പൊളി നടന്നുവന്നിരുന്നത്. 30 ഓളം കപ്പലുകള്‍ കഴിഞ്ഞ കാലങ്ങളില്‍ പൊളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.