Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്റെ കരീബിയന്‍ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:38 am IST
in Literature

കവി ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിലൂടെ ടെറിക് വാള്‍ക്കോട്ടിന്റെ ചില കവിതകള്‍ വായിച്ചിരുന്നു.നിലാമുറ്റത്തെ ശയ്യാസുഖംപോലെയായിരുന്നു ആ കവിതകള്‍. അദ്ദേഹത്തെക്കുറിച്ച് ചിലതൊക്കെ ഇടയ്‌ക്കു വായിച്ചിരുന്നു. ടെറിക് മരിച്ചെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ വായിച്ചതൊക്കെ തുലോം കുറവാണെന്നും കൂടുതല്‍ വായിക്കപ്പെടേണ്ട എഴുത്തുകാരനായിരുന്നുവെന്നുമുള്ള നഷ്ടബോധം വ്യസനിപ്പിച്ചു.

കരീബിയന്‍ സൗന്ദര്യത്തിന്റെ വന്യതയും ജീവിത എരിവിന്റെ സുഖ നീറ്റലുമുണ്ടായിരുന്നു ടെറിക് വാള്‍ക്കോട്ടിന്റെ എഴുത്തിന്. കരീബിയന്‍ സങ്കര സംസ്‌ക്കാരത്തിന്റെ മഷി നിറച്ചെഴുതിയ കവിതകളും നാടകങ്ങളും പ്രകൃതിയുടേയും ജീവിതത്തിന്റെയും കടുത്ത നിറവിന്റേതായിരുന്നു. അവയില്‍ കടലും നീലിമയും ഞണ്ടും ശംഖുമൊക്കെ പരതിയും ഒഴുകിയും നടന്നു. യാഥാര്‍ഥ്യവും ഭാവനയും ചേര്‍ത്തെഴുതിയ രചനകളില്‍ ഭാവന കൊണ്ടുള്ള യാഥാര്‍ഥ്യമായിരുന്നു കൂടുതലും. ഈ ഭാവനാവിലാസത്തോടു പലരും കലഹിച്ചപ്പോള്‍ ഭാവനയാണ് രാഷ്‌ട്രമെന്നാണ് ടെറിക്ക് അവരോടു പറഞ്ഞത്. നോവലാകാന്‍ ഉണ്ടായതാണ് ഈ ലോകമെന്ന് വില്യം ഫോക്‌നര്‍ പറഞ്ഞതിന്റെ മറ്റൊരു മാനം.

സെന്റ് ലൂസിയന്‍ കവിയും നാടകകൃത്തുമായാണ് ടെറിക് വാള്‍ക്കോട്ട് അറിയപ്പെടുന്നത്. കുറെക്കാലം ഒരു പെയിന്ററിന്റെ കുപ്പായവും ടെറിക്കിന്് ഇണങ്ങിയിരുന്നു. യൂണിവേഴ്‌സിറ്റില്‍ കവിത പഠിപ്പിച്ചിരുന്നു.ഇംഗ്‌ളീഷ് സാഹിത്യത്തോടു കമ്പമായിരുന്നു. 14ാം വയസില്‍, അമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത്. ഇരുപതോളം നാടകങ്ങളും ഇതിഹാസ തുല്യമായ ഒമറോസ് ഉള്‍പ്പെടെ മറ്റു ചില രചനകളും ടെറിക്കിന്റേതായുണ്ട്. ഡ്രീം ഓണ്‍ മങ്കി മൗണ്ടന്‍ മികച്ച നാടകമാണ്.

ഹോമറിനേയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും സമീപസ്ഥമായി ഓര്‍ക്കും വിധമുള്ള രചനയാണ് ഒമറോസ്. ഇലിയഡിനെ ഇതിലൂടെ വായനക്കാര്‍ വീണ്ടും സ്മരിച്ചേക്കും. ടെറിക്കോട്ടിന്റെ മഹത്തായ നേട്ടം എന്നാണ് ഈ കവിതയെ നിരൂപകര്‍ വാഴ്‌ത്തിയത്. 1992ല്‍ ടെറിക്കിന് നോബല്‍ സമ്മാനം ലഭിച്ചു.

ടെറിക് കരീബിയന്‍ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ആത്മീയത പാകിയാണ്് എഴുതിയത്. ആദ്യകാല രചനയില്‍ ഇത് തീവ്രമായിരുന്നു. പ്രാര്‍ഥനപോലെയായിരുന്നു അദ്ദേഹത്തിനു കവിത. പ്രാര്‍ഥനയും കവിതയും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന് അദ്ദേഹം പഞ്ഞിരുന്നു. 87ന്റെ വാര്‍ധക്യത്തിലും ഭാവനകൊണ്ട് നന്നേ ചെറുപ്പമായിരുന്നു ടെറിക് വാള്‍ക്കോട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

Kerala

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.