Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നവജാത ശിശുവിന് ജനനേന്ദ്രിയമില്ല സ്വകാര്യ ആശുപത്രിയുടെ പിഴവെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിന് ജനനേന്ദ്രിയമില്ല. ആശുപത്രി അധികൃതരുടെ പിഴവെന്ന് ബന്ധുക്കള്‍. ചെമ്പഴന്തി കരുണാലയം വീട്ടില്‍ അനൂപ് ശ്രദ്ധ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് വൈകല്യങ്ങളോടെ ജനിച്ചത്. വായ്‌ക്കുളളില്‍ മുകള്‍ പല്ലിന്റെ ഉള്‍ഭാഗത്തായി അസ്ഥികളില്ല. പകരം ദ്വാരമാണുളളത്. തലയ്‌ക്കും വലുപ്പ കുറവുണ്ട്, വലത് കൈക്ക് ഒരു അസ്ഥിയും ഇടത് കൈക്ക് മൂന്ന് വിരലുകളും മാത്രമാണുളളത്. ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 1ന് പ്രസവ ശുശ്രൂഷയ്‌ക്കായി റൂം ബുക്ക് ചെയ്യാനെത്തിയതായിരുന്നു ശ്രദ്ധ. എന്നാല്‍ ഹൃദയ സ്പന്ദനത്തിലുണ്ടായ കുറവില്‍ അന്നുതന്നെ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകളായിട്ടും കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ബന്ധുക്കള്‍ ക്ഷുഭിതരായതോടെ കുഞ്ഞിന് ചില പ്രശ്‌നങ്ങളുണ്ടെന്നും 24 മണിക്കൂര്‍ മാത്രമേ കുഞ്ഞ് ജീവിച്ചരിക്കുകയുളളൂവെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടലിന്റെ പേരില്‍ തീവ്ര പരിചരണ വിഭാഗത്തിലേയ്‌ക്ക് മാറ്റിയ കുഞ്ഞ് മൂന്ന് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പ്രസവ കാലാവധിയില്‍ സ്‌കാനിംഗ് നടത്തിയപ്പോഴൊന്നും അംഗവൈകല്യം അറിയിച്ചിരുന്നില്ല. കുഞ്ഞ് ഗര്‍ഭാശയത്തില്‍ സ്ഥാനഭ്രംശത്തിലാണ് കിടന്നിരുന്നത്. അതുകൊണ്ട് വൈകല്യം കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി നല്‍കി. എസ്എറ്റി ആശുപത്രിയില്‍ നിന്ന് റേഡിയോളജിസ്സ് കുഞ്ഞിനെ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കി. ആണ്‍കുഞ്ഞാണെന്നാണ് പറയുന്നതെങ്കിലും ലിംഗം പുറത്ത് വന്നിട്ടില്ല.

കുഞ്ഞിന്റെ വായ്‌ക്കുളളില്‍ ദ്വാരമുളളതുകൊണ്ട് മുലപ്പാല്‍ കുടിക്കാന്‍ കഴിയില്ല. ഹൃദയത്തിലും ദ്വാരമുണ്ട്. തലയുടെ വലിപ്പകുറവ് കാരണം ബുദ്ധിമാന്ദ്യം, കാഴ്ച, കേള്‍വി കുറവുകള്‍ സംഭവിക്കാമെന്നും പരിശോധനയ്‌ക്കെത്തിയ അധികൃതര്‍ പറയുന്നു. കഴിഞ്ഞ 5 ന് കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്തതായിട്ടുളള വിവരമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെയുളള ചികിത്സ തുകയായി 5.82 ലക്ഷത്തോളം രൂപ അടച്ച് ആശുപത്രി വിടണമെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ ചികിത്സ ചാര്‍ജ്ജ് ഈടാക്കരുതെന്നും കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ലായെന്ന നിര്‍ദ്ദേശമാണ് ബാലാവകാശ കമ്മീഷന്‍ നല്‍കിയിരിക്കുന്നത

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)
India

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.