Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഥാദിഷ്വിതി ഗര്‍ഗഃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:55 am IST
in Samskriti

ഭഗവാന്റെ കഥാദികളില്‍ താല്‍പര്യമുണ്ടാകുന്നതാണ് ഭഗവത് ഭക്തിയുടെ ലക്ഷണമെന്നാണ് ഗര്‍ഗ മഹര്‍ഷിയുടെ അഭിപ്രായം. ഭഗവത് പൂജകളിലുള്ള രതിയാണ് ഭക്തിലക്ഷണമെന്ന് ഉദ്‌ഘോഷിച്ച വേദവ്യാസനും അനേകം കഥകള്‍ വിസ്തരിച്ചാണ് തന്റെ ശിഷ്യന്മാര്‍ക്ക് ഭക്തിമാര്‍ഗ്ഗം ഉപദേശിച്ചത്. കഥകള്‍ക്ക് അത്ര പ്രാധാന്യമുണ്ടെന്ന് വേദവ്യാസനും അറിയാമായിരുന്നു.

എന്നാല്‍ ഗര്‍ഗ മഹര്‍ഷി പറയുമ്പോള്‍ അതിനു മഹത്വം ഏറുന്നു.

ശ്രീകൃഷ്ണന്റെയും ബലരാമന്റെയും മാത്രമല്ല, വംശത്തിനു മുഴുവന്‍ ഗുരുവായിരുന്നു ഗര്‍ഗ മഹര്‍ഷി. ഈ മഹര്‍ഷി തന്നെയാണ് രാമകൃഷ്ണന്മാര്‍ക്ക് ആ പേരിട്ടതും മറ്റു ചടങ്ങുകള്‍ നിര്‍വഹിച്ചതും.അതുകൊണ്ടു തന്നെ ഈ മഹര്‍ഷിയുടെ വാക്കുകള്‍ക്കും പ്രാധാന്യമേറുന്നു. ഇവരുടെ ജന്മത്തിന് (അവതാരത്തിന്) മുമ്പേ ഇവരെ കൂടുതല്‍ അറിഞ്ഞവനാണ് ഗര്‍ഗമഹര്‍ഷി.

ഭഗവാന്റെ കഥകള്‍ പരമാവധി കേള്‍ക്കുകയും അതില്‍ ലയിക്കുകയും ചെയ്യുക. പറ്റുന്ന ഘട്ടങ്ങളിലെല്ലാം ഭഗവത് കഥകള്‍ പറഞ്ഞു കീര്‍ത്തിക്കുക. അതില്‍ ലയിച്ച് ആനന്ദ കണ്ണീരൊഴുക്കുക. അതില്‍ ആറാടുക ഇതാണ് ഭക്തിയുടെ ലക്ഷണമെന്ന് ഗര്‍ഗ മഹര്‍ഷി സമര്‍ഥിക്കുന്നു. ഭക്തിയുടെ പ്രധാന സാമഗ്രി വാക്കുകള്‍ തന്നെയാണ്. മറ്റു പൂജാവസ്തുക്കള്‍ ഒന്നും നിര്‍ബന്ധമില്ല.

ഭക്തപ്രഹ്‌ളാദനും പറയുന്നു ഭക്തിയുടെ ലക്ഷണം ”ശ്രവണം കീര്‍ത്തനം വിഷ്‌ണോര്‍ സ്മരണം പാദസേവനം” എന്നിങ്ങനെ ഭഗവത് കഥകള്‍ കേട്ട് അതില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ നമ്മളറിയാതെ തന്നെ ആത്മനിവേദനം എന്നതലത്തിലെത്തും. അതോടെ ജീവാത്മാവും പരമാത്മാവും ഒന്നെന്ന ധാരണയെത്തും താല്‍കാലികമായെങ്കിലും. ഇതുപോലെ പലവട്ടം തുടരുമ്പോള്‍ ആ ധാരണ ഉറയ്‌ക്കും.

ഭാഗവത സപ്താഹം പോലെയുളള പുരാണ പാരായണങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സപ്താഹങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ നാം ആ തലത്തിലേക്കെത്തുകയാണ്.

എന്നാല്‍ ജ്ഞാനയജ്ഞത്തിന്റെ സങ്കല്‍പത്തില്‍ നാം സപ്താഹാദികളെ കണ്ട് അതില്‍ ലയിക്കാന്‍ കഴിഞ്ഞാല്‍ ഒറ്റത്തവണത്തെ സപ്താഹ ശ്രവണം കൊണ്ടു പോലും ലക്ഷ്യപ്രാപ്തി നേടാനാകും.

പത്മപുരാണത്തില്‍ പറയുന്നു ഭാഗവതത്തിലെ ഒരു വരിയെങ്കിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞാല്‍ ഭഗവത് പ്രാപ്തി ലഭിക്കുമെന്ന്. അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹം വരുന്നതുപോലും ജന്മാന്തര പുണ്യ ഫലമാണ്. പലവട്ടം കേട്ടാല്‍ നമ്മളും ആ കഥകള്‍ പാടിനടക്കാനിടവരും. വാഴക്കുന്നം പാടിയപോലെ ”കല്ലുവേണോ നീലനിറം കോലും നല്ല കല്ലു വേണോ മല്ലവൈരിപ്പേരോലുന്ന കല്ലു വേണമോ” എന്നിങ്ങനെ അന്വേഷിച്ചു നടക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.