Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവം : സിപിഎം നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു : നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും സംശയത്തിന്റെ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 06:59 pm IST
in Kannur

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു. നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും സംശയത്തിന്റെ നിഴലിലാണ്.

കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യംവെച്ച് നാടുനീളെ ബീഫ്‌ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്ന സിപിഎം നേതാക്കളോ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള ഇടത് സംഘടനകളുടെ നേതാക്കളും സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. പശുക്കളെ ഗോമാതാവായി കാണുന്ന ഹൈന്ദവ സമൂഹത്തെയാകെ അപമാനിക്കുന്ന രീതിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തെ സാമൂഹ്യ-സാംസ്‌ക്കാരിക നായകരും കോണ്‍ഗ്രസ് നേതൃത്വം തന്നെ തള്ളിപ്പറയുകയും സംഭവത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക പോലും ചെയ്തിട്ടും നിസ്സാര പ്രശ്‌നങ്ങളില്‍ പോലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കള്‍ തികഞ്ഞ മൗനത്തിലാണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാവട്ടെ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നടപടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും പ്രസിദ്ധീകരിക്കാത്തതും പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

എതിരായ പ്രതികരണം നടത്തിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുമോയെന്ന ആശങ്കയാണ് സംഭവത്തില്‍ പ്രതികാരത്തിന് പിന്നിലെന്നതാണ് യാഥാര്‍ത്ഥ്യം. മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടെന്നിരിക്കെ ഇവയുടെ നഗ്നമായ ലംഘനമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്. സംഭവത്തില്‍ നിസ്സാര വകുപ്പ് ചേര്‍ത്ത പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഇക്കാര്യത്തില്‍ തുടരുന്ന മൗനവും പോലീസ് നടപടിയും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കശാപ്പ് ശാലക്കാവശ്യമായ ലൈസന്‍സും മൃഗങ്ങളെ കൊല്ലുന്നതിനു മുന്നേ വെറ്റിനറി ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണമെന്നും നിയമമുണ്ട്. കൂടാതെ പരസ്യമായി അറവ് നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാകൃതരീതിയിലുള്ള സമരമാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസിനുളളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സുധാകരന്‍ ഗ്രൂപ്പുകാരനായ റിജില്‍ മാക്കുറ്റിയുടെ നടപടി ജില്ലയിലെ സുധാകരന്‍ വിഭാഗത്തിനെ അടിക്കാനുളള വടിയായി ഇതര ഗ്രൂപ്പുകാര്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. സംഭവത്തില്‍ കെ.സുധാകരന്‍ പ്രതികരിക്കാത്തത് സുധാകരന്റെ മൗനാനുവാദത്തോടെയാണ് സംഭവം നടന്നതെന്നതിനാലാണെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് പരസ്യമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ മുന്നില്‍വെച്ച് പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മുസ്ലീം സമൂഹത്തിനിടയിലും ഹൈന്ദവ സമൂഹത്തിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.