Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലൈറ്റ് മെട്രോ: ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രായ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:27 am IST
in Kozhikode

കോഴിക്കോട്: നഗരത്തി ല്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയെ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രാ യഭിന്നത. ഇന്നലെ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അഭിപ്രായഭിന്നത് മറനീക്കി പുറത്തുവന്നത്. ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോടിന് എത്ര മാത്രം ആവശ്യമാണ് എന്നതിനെക്കുറിച്ചായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചത്.

ലൈറ്റ് മൊട്രോയെക്കുറിച്ചും പദ്ധതിയുടെ പോരായ്‌മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.എ. അച്യുതന്‍, പ്രൊഫ. കെ. ശ്രീധരന്‍ എന്നിവര്‍ പറഞ്ഞത്. സാമാന്യം ചെറിയ പട്ടണമായ കോഴിക്കോടിന് ലൈറ്റ് മെട്രോ ആവശ്യമില്ലെന്നും നഗര കേന്ദ്രീകരണമല്ല നഗരത്തെ വികസിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലിനും വികസനത്തിനും മുന്‍ഗണന നല്‍കുക, രാമനാട്ടുകര മുതല്‍ വെങ്ങാലി വരെയുള്ള ബൈപ്പാസ് നാലുവരി പാതയാക്കുക, നഗരത്തിന്റെ പുതിയ വികസന മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബുകള്‍ നിര്‍മ്മിക്കുക, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ മേല്‍പാലങ്ങളോ, റൗണ്ട് എബൗട്ടുകളോ നിര്‍മ്മിക്കുക, സര്‍ക്കുലര്‍ ബസ് സൗകര്യങ്ങളും സൗകര്യപ്രദമായ ഹരിത ബസുകളും ഏര്‍പ്പെടുത്തുക, ഉള്‍പ്രദേശങ്ങളില്‍നിന്ന് സിറ്റിബസ് നടത്തുന്ന റൂട്ടിലേയ്‌ക്ക് എത്തിച്ചേരാന്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക, ബസ് റൂട്ടുകളില്‍ ബസ്‌ബേകള്‍ നിര്‍മ്മിക്കുക, പ്രധാന പാര്‍ക്കിംഗ് പ്ലാസകള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പദ്ധതിക്ക് ബദലായി ഇവര്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ലൈറ്റ് മെട്രോ പദ്ധതിയെ പൂര്‍ണ്ണമായും തള്ളികളയാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. നഗരത്തില്‍ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും ദീര്‍ഘദൃഷ്ടിയോടെയുള്ളതാണ് പദ്ധതിയെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം. ചര്‍ച്ചയുടെ അവസാനത്തില്‍ സംസാരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ പദ്ധതിയെ തള്ളക്കളഞ്ഞില്ല. പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമാപനപ്രസംഗം നടത്തിയ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനാകട്ടെ ലൈറ്റ് മെട്രാ പദ്ധതി തള്ളിക്കളയാനാവില്ലെന്ന രീതിയിലാണ് സംസാരിച്ചത്. പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തുടക്കമിടുകമാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. പദ്ധതിക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ. രാധന്‍, സെക്രട്ടറി എ.പി. പ്രേമനാന്ദന്‍, ചന്ദ്രശേഖരന്‍ നെല്ലിക്കോട്, ഷെവ. സി.ഇ. ചാക്കുണി, മുന്‍ കൗണ്‍സിലര്‍ സേതുമാധവന്‍, ഫാസില്‍, സലിം, തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.