Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലൈറ്റ് മെട്രോ: ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രായ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:27 am IST
in Kozhikode

കോഴിക്കോട്: നഗരത്തി ല്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയെ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രാ യഭിന്നത. ഇന്നലെ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അഭിപ്രായഭിന്നത് മറനീക്കി പുറത്തുവന്നത്. ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോടിന് എത്ര മാത്രം ആവശ്യമാണ് എന്നതിനെക്കുറിച്ചായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചത്.

ലൈറ്റ് മൊട്രോയെക്കുറിച്ചും പദ്ധതിയുടെ പോരായ്‌മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.എ. അച്യുതന്‍, പ്രൊഫ. കെ. ശ്രീധരന്‍ എന്നിവര്‍ പറഞ്ഞത്. സാമാന്യം ചെറിയ പട്ടണമായ കോഴിക്കോടിന് ലൈറ്റ് മെട്രോ ആവശ്യമില്ലെന്നും നഗര കേന്ദ്രീകരണമല്ല നഗരത്തെ വികസിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലിനും വികസനത്തിനും മുന്‍ഗണന നല്‍കുക, രാമനാട്ടുകര മുതല്‍ വെങ്ങാലി വരെയുള്ള ബൈപ്പാസ് നാലുവരി പാതയാക്കുക, നഗരത്തിന്റെ പുതിയ വികസന മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബുകള്‍ നിര്‍മ്മിക്കുക, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ മേല്‍പാലങ്ങളോ, റൗണ്ട് എബൗട്ടുകളോ നിര്‍മ്മിക്കുക, സര്‍ക്കുലര്‍ ബസ് സൗകര്യങ്ങളും സൗകര്യപ്രദമായ ഹരിത ബസുകളും ഏര്‍പ്പെടുത്തുക, ഉള്‍പ്രദേശങ്ങളില്‍നിന്ന് സിറ്റിബസ് നടത്തുന്ന റൂട്ടിലേയ്‌ക്ക് എത്തിച്ചേരാന്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക, ബസ് റൂട്ടുകളില്‍ ബസ്‌ബേകള്‍ നിര്‍മ്മിക്കുക, പ്രധാന പാര്‍ക്കിംഗ് പ്ലാസകള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പദ്ധതിക്ക് ബദലായി ഇവര്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ലൈറ്റ് മെട്രോ പദ്ധതിയെ പൂര്‍ണ്ണമായും തള്ളികളയാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. നഗരത്തില്‍ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും ദീര്‍ഘദൃഷ്ടിയോടെയുള്ളതാണ് പദ്ധതിയെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം. ചര്‍ച്ചയുടെ അവസാനത്തില്‍ സംസാരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ പദ്ധതിയെ തള്ളക്കളഞ്ഞില്ല. പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമാപനപ്രസംഗം നടത്തിയ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനാകട്ടെ ലൈറ്റ് മെട്രാ പദ്ധതി തള്ളിക്കളയാനാവില്ലെന്ന രീതിയിലാണ് സംസാരിച്ചത്. പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തുടക്കമിടുകമാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. പദ്ധതിക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ. രാധന്‍, സെക്രട്ടറി എ.പി. പ്രേമനാന്ദന്‍, ചന്ദ്രശേഖരന്‍ നെല്ലിക്കോട്, ഷെവ. സി.ഇ. ചാക്കുണി, മുന്‍ കൗണ്‍സിലര്‍ സേതുമാധവന്‍, ഫാസില്‍, സലിം, തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

Astrology

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

News

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

World

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.