Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; പഠിപ്പ് മുടങ്ങി വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:31 pm IST
inIdukki

തൊടുപുഴ: ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും നല്‍കാതായതോടെ വിദ്യാര്‍ത്ഥിനികളുടെ പഠിപ്പ് മുടങ്ങി. മുട്ടം ഇടപ്പള്ളി താന്നിക്കല്‍ പി ഭാര്‍ഗവന്റെ മക്കളായ ഗ്രീഷ്മയുടെയും രേഷ്മയുടെയും പഠനമാണ് വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നത്. മുഖ്യമന്ത്രി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടും സംഭവത്തില്‍ യാതൊരു നടപടിയുമായിട്ടില്ല. മുട്ടം വില്ലേജ് ഓഫീസില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മലങ്കുറവ വിഭാഗത്തില്‍പ്പെട്ടയാളാണ് ഭാര്‍ഗവന്‍. ഇത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ രേഖയും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ട്.

30 വര്‍ഷം മുമ്പ് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം. മൂത്തമകളായ ഗ്രീഷ്മയുടെ പഠനാവശ്യത്തിനാണ് 1995ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. ഇതുമായി മുട്ടം വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ മലയരയ വിഭാഗത്തില്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. 2010 വരെ ഇത് ഉപയോഗിച്ചെങ്കിലും 2012ല്‍ ഗ്രീഷ്മയ്‌ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ മുതലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതായത്. ഡിഗ്രി പഠനം പൂര്‍ത്തിയായെങ്കിലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നാളിതുവരെയായും ലഭിച്ചിട്ടില്ല.

രേഷ്മയുടെയും അവസ്ഥ ഇതുതന്നെ പ്ലസ്ടു പാസായതിന് ശേഷം എന്‍ട്രന്‍സ് എഴുതി കിട്ടിയെങ്കിലും സര്‍ട്ടിഫിക്കറ്റ് അവിടേയും വില്ലനായി. വീടുപണിയ്‌ക്ക് മൂന്ന് തവണ പണം അനുവദിച്ചെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അതും മുടങ്ങി. സാധാരണ താലൂക്ക് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റി നിലവില്‍ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണ്. ഹൈക്കോടതിയിലടക്കം  സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അന്നത്തെ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് തഴയുകയായിരുന്നു.

വര്‍ഷങ്ങളായി ഇതിനായി താന്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ലെന്നും ഭാര്‍ഗവന്‍ പറയുന്നു. തുടര്‍പഠനം നിലച്ചതോടെ ഭാവി തുലാസിലായ മക്കള്‍ ആത്മഹത്യയുടെ വക്കിലാണ്. വില്ലേജ് ഓഫീസില്‍ നിന്നും തങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് മറ്റാര്‍ക്കോ നല്‍കിയെന്നും ഇത് മറയ്‌ക്കാനാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നതെന്നും ഭാര്‍ഗവന്‍ പറയുന്നു. മക്കളുടെ നല്ലഭാവിക്കായി സര്‍ട്ടിഫിക്കറ്റ് പണം നല്‍കി വാങ്ങാനും ഈ സാധാരണക്കാരന് ആകുന്നില്ല. തങ്ങളുടെ ദു:ഖം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.