Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 03:27 pm IST
in Varadyam

മുപ്പതു വയസ്സുവരെയുള്ള യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധബൈബിള്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തില്‍ അതിനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘പിന്നെ യേശു മാതാപിതാക്കളോടുകൂടി യറുശലേം ദൈവാലയത്തില്‍ നിന്നിറങ്ങി നസറത്തിലെ വീട്ടില്‍ വന്ന് അവര്‍ക്ക് കീഴടങ്ങി ജീവിച്ചു. (ലൂക്കോസ് 2:51). പന്ത്രണ്ട് വയസു മുതല്‍ മുപ്പതുവയസുവരെ മാതാപിതാക്കളെ അനുസരിച്ച് വീട്ടില്‍ താമസിക്കുന്ന അനുസരണയുള്ള മകനായ യേശുവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യേശു ഹിമാലയത്തില്‍ പോയെന്നും താന്ത്രികവിദ്യകളും യോഗയുമൊക്കെ അഭ്യസിച്ചെന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് വിശുദ്ധബൈബിളിനു നല്‍കാനുള്ളത്.

ഗലീല തീരത്തും യഹൂദ നാട്ടിലും പ്രഗത്ഭനായ ഒരു പ്രസംഗകനായും സൗഖ്യദായകനായും നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുന്ന യേശുനാഥനെയാണ് മുപ്പതാം വയസു മുതല്‍ കാണുവാന്‍ സാധിക്കുക. മൂന്നരവര്‍ഷത്തോളം അദ്ദേഹം തന്റെ പരസ്യശുശ്രൂഷ ഗംഭീരമായി നിര്‍വഹിച്ചു. യഹൂദര്‍ക്കു പ്രത്യക്ഷനാകുവാനുള്ള ‘മിശിഹ’ (രക്ഷകന്‍)യേശുവാണെന്ന് വിശ്വസിച്ചു. അനേകര്‍ അദ്ദേഹത്തിന്റെ അനുയായികളായി. യഹൂദരുടെ മഹാപുരോഹിതനായ കയ്യാപ്പാഫും അമ്മായിയപ്പനായ ഹന്നാസും അസൂയയോടെ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുവന്നു. ഒരു പാവപ്പെട്ട ആശാരിയുടെ മകനായി ബത്‌ലഹേമിലെ പശുത്തൊഴുത്തില്‍ പിറക്കുകയും ഒരു കഴുതക്കുട്ടിയുടെ പുറത്ത് ഒലിവിലകളേന്തിയ ജനസഞ്ചയത്തോടൊപ്പം ഓശാന അകമ്പടിയോടെ എഴുന്നെള്ളുകയും ചെയ്ത സാക്ഷാല്‍ ദൈവപുത്രനായ യേശുവിനെ മിശിഹയായി അംഗീകരിക്കുവാന്‍ അന്തര്‍നേത്രം അടഞ്ഞുപോയ ആ മഹാപുരോഹിതര്‍ക്ക് സാധിച്ചില്ല.

യേശുവിനെ അറസ്റ്റ് ചെയ്ത് അവര്‍ റോമന്‍ ഗവര്‍ണറായ പിലാത്തോസിന്റെ അരമനയില്‍ ഹാജരാക്കി. ജനക്കൂട്ടം മഹാപുരോഹിതനോടു ചേര്‍ന്ന് യേശുവിന്റെ രക്തത്തിനായി മുറവിളി കൂട്ടി. ‘ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല, നിങ്ങള്‍ ഇവനെ ക്രൂശിക്കുവിന്‍’ ഇതായിരുന്നു പിലാത്തോസിന്റെ വിധി. നിരപരാധിയെ ശിക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും വിധി. ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നുപറഞ്ഞ് പിലാത്തോസ് കൈകഴുകി. ക്രൂശിക്കപ്പെടുകയും അടക്കപ്പെടുകയും ചെയ്ത യേശുനാഥന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു.

നാല്‍പതാം ദിവസം ദൈവസന്നിധിയിലേക്ക് സ്വര്‍ഗാരോഹണവും ചെയ്തു. ക്രിസ്തുവിന്റെ മടങ്ങിവരവിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നോക്കിക്കാത്തിരിക്കുന്നു.

(ബൈബിള്‍ പ്രൊഫസറും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ടിവി പ്രഭാഷകനുമാണ് ലേഖകന്‍. ഫോണ്‍: 9847481080)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.