Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുല്‍ഭൂഷണിന്റെ കേസില്‍ അന്താരാഷ്‌ട്ര കോടതി പരിഗണിച്ചത് നാലു കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 06:56 pm IST
in World

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായക്കോടതി പ്രധാനമായും പരിഗണിച്ചത് നാലു കാര്യങ്ങള്‍.

1) വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതോ

ജാദവ് വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയ കോടതി അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കമാണെന്നും പാക്കിസ്ഥാന്‍ വിയന്ന കരാര്‍ പാലിക്കേണ്ടതാണെന്നും വിധിച്ചു.

2) നയതന്ത്ര തലത്തില്‍ ജാദവുമായി ബന്ധപ്പെടാന്‍ (കോണ്‍സുലാര്‍ ബന്ധം) പാക്കസ്ഥാന്‍ അനുവദിച്ചില്ലെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ഇത് തടഞ്ഞ പാക്ക് നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. കരാറിന്റെ ഭാഗമായവര്‍ക്ക് മറ്റൊരു രാജ്യത്തെ പൗരന്മാര്‍ക്ക് നയതന്ത്ര ബന്ധത്തിന് സൗകര്യം ഒരുക്കി നല്‍കണ്ടേതാണ്. പൗരന്മാരുടെ അവകാശങ്ങള്‍ പരസ്പരം മാനിക്കണം.

3) 2008ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം ഇത്തരം വിഷയത്തില്‍ അന്താരാഷ്‌ട്ര കോടതിക്ക് ഇടപെടാനാവില്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു. അതും കോടതി തള്ളി.

4) വാദത്തിനിടെ ജാദവിനെ വധിക്കാന്‍ ഇടയുണ്ടെന്ന ഇന്ത്യയുടെ ആശങ്കയും കോടതി പരിഗണിച്ചു. യാദവിന്റെ അവകാശങ്ങളോട് മുഖംതിരിക്കാന്‍ സാധ്യതയുണ്ട്. കോടതി പറഞ്ഞു.

ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടം 

2016 മാര്‍ച്ച് 3

ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് ചെയ്തിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് പറഞ്ഞ് 2016 മാര്‍ച്ച് മൂന്നിനാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ പാക്ക് അതിര്‍ത്തിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് അറസ്റ്റു ചെയ്തത്.

2016 മാര്‍ച്ച് 24

സര്‍വാനില്‍ നിന്നാണ് പിടിച്ചതെന്നും റോ ചാരനാണെന്നും പക്ക് സൈന്യത്തിന്റെ ആരോപണം.

2016 മാര്‍ച്ച് 26

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. കുല്‍ഭൂഷണ്‍ ബലൂചിസ്ഥാനില്‍ ഇടപെടുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

കുല്‍ഭൂഷണ് ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും 2002ല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചയാളാണെന്നും ഇന്ത്യ മറുപടി നല്‍കി. ഇന്ത്യയ്‌ക്ക് നയതന്ത്ര തലത്തില്‍ ജാദവിനെ ബന്ധപ്പെടാനും അനുമതി നിഷേധിച്ചു.

മാര്‍ച്ച് 29

കുല്‍ഭൂഷണ്‍ കുറ്റം സമ്മതിച്ചെന്നു പറഞ്ഞ് വീഡിയോ പുറത്തുവിട്ടു.

താന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും റോയുടെ ചാരനാണെന്നും കുല്‍ഭൂഷണ്‍ പറയുന്നതാണ് വീഡിയോയില്‍.

വീഡിയോയില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യ ജാദവിനെ മര്‍ദ്ദിച്ച് ഇങ്ങനെ സമ്മതിപ്പിച്ചതാണെന്നും ആരോപിച്ചു.

ഏപ്രില്‍

ഭീകരപ്രവര്‍ത്തനം, അട്ടിമറി എന്നിവ ആരോപിച്ച് ബലൂച് പ്രാദേശിക ഭരണകൂടം ജാദവിനെതിരെ കേസ് എടുത്തു.

ഡിസംബര്‍ 7 2016

ജാദവിനെതിരെ മതിയായ തെളിവില്ലെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സമ്മതിച്ചു.

ഡിസംബര്‍ 31

ജാദവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗട്ടറസിന് നല്‍കുമെന്ന് പാക്കിസ്ഥാന്‍

മാര്‍ച്ച് 3 2017

സര്‍താജ് അസീസ് മലക്കംമറിഞ്ഞു, തെളിവുണ്ടെന്ന് പ്രസ്താവന. ജാദവിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സെനറ്റില്‍

ഏപ്രില്‍ 10 2017

ജാദവിനെ തൂക്കിക്കൊല്ലുമെന്ന് പാക്ക് സൈനിക കോടതി. ഇന്ത്യ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാക്ക് ഹൈക്കമ്മീഷണര്‍ക്ക് പ്രതിഷേധക്കുറിപ്പും നല്‍കി.

മാര്‍ച്ച് 10

ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍. വധശിക്ഷ തത്ക്കാലം നടത്തരുതെന്ന് നിര്‍ദ്ദേശം

മെയ് 15ന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

മെയ് 15

ഐസിജെ വാദം കേട്ടു തുടങ്ങി. ജാദവിന്റെ കുറ്റസമ്മത വീഡിയോ കോടതി കാണണമെന്ന പാക്ക് ആവശ്യം ജഡ്ജിമാര്‍ തള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.