Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മരയ: ലാവണ്യത്തിന്റെ മയൂരനൃത്തമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 03:30 pm IST
inLiterature

എഴുത്തുകാരന്‍ നേരിട്ട് കഥയില്‍ ഇടപെടുന്ന രീതി പുതുമയല്ലെങ്കിലും ടി.പത്മനാഭന്റെ കഥകളില്‍ പൊതുവെ സാധാരണമല്ല. വികാര സാന്ദ്രമായ വാക്കുകളിലൂടെ ജീവിതത്തെ ചാരി നില്‍ക്കുന്ന ഒരു കഥ പറഞ്ഞുപോവുകയാണ് പത്മനാഭന്റെ രീതി. മരയ എന്ന പുതിയ കഥയില്‍ ഇങ്ങനെ കഥ പറഞ്ഞു പോകുന്നതിനിടയില്‍ പത്മനാഭന്‍ എന്ന കഥാകൃത്ത് കഥയില്‍ കടന്നു നില്‍ക്കുന്നുണ്ട്. എടുത്തു പറയത്തക്ക പ്രത്യേകതയൊന്നുമില്ലാത്ത മരയ പക്ഷേ, തരിശു കാഴ്ചകളില്‍ നിന്നും പച്ചപ്പിലേക്കുള്ള കാഴ്ചമാറ്റം നല്‍കുന്ന തണലും തണുപ്പുമായി ഈ കടന്നു നില്‍പ്പു മാറുന്നു.

എഴുത്തുകാരന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നു തോന്നിക്കുന്ന ഭാഗം വരുമ്പോഴാണ് കഥാസൗന്ദര്യത്തിന്റെ മരതക കാന്തി വെളിപ്പെടുന്നത്. ഇതു കഥയ്‌ക്ക് അറിയാതെ രണ്ടു ഖണ്ഡം തീര്‍ക്കുന്നു. ഒന്ന് ഭാവനകൊണ്ടുള്ള യാഥാര്‍ഥ്യം. രണ്ട് യാഥാര്‍ഥ്യത്തില്‍ തീര്‍ത്ത ഭാവന. സിസ്റ്റര്‍ മരയ കഥാകൃത്തായ പത്മനാഭനോട് പ്രകാശം പരത്തിയ പെണ്‍കുട്ടി, ഗൗരി എന്നീ കഥകളെക്കുറിച്ചു പറയുന്നു. ഇതോടെ കഥയുടെ രണ്ടാം ഭാഗമെന്നു പറയാവുന്ന ഭാഗം കൂടുതല്‍ സജീവമാകുന്നു. അല്ലെങ്കില്‍ ലൈവാകുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുന്നേറ്റമെന്നു പറയാവുന്ന പോലെ കഥയിലും മുന്നേറ്റം ഉണ്ടാകുകയാണ്. സിനിമയില്‍ കാണുംപോലെ കഥയില്‍ വായനയിലൂടെ ഈ കാഴ്ചയുണ്ടാകുന്നു. പക്ഷേ അതിനു മുന്‍പ് മരയയെ കാണുമ്പോള്‍ എവിടെയോവെച്ച് കണ്ടപോലെയെന്നു കഥാകൃത്തിനു തോന്നുന്നതും മറ്റുമുള്ള ഭൂതകാല സംഭവങ്ങള്‍ വായനക്കാരന്‍ ഊഹിക്കുന്നതുപോലെ തന്നെ. മരയയ്‌ക്ക് പ്രണയത്തിന്റെ ഇന്നലെകള്‍ സമ്മാനിക്കുന്നതില്‍ പുതുമ ഒട്ടുംതന്നെ അനുഭവപ്പെടുന്നില്ല.

ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തുമ്പോഴും മാജിക്കല്‍ റിയലിസം എന്നു പറയാവുന്ന മാനത്തിലേക്ക് ഇത് ഉയരുന്നില്ല. കഥാകൃത്തിന്റെ ഒരു ടെക്‌നിക് എന്നു പറയാവുന്ന ഒരുതരം രീതിയായിട്ടേ കാണാനാവൂ. സങ്കീര്‍ണ്ണമോ അല്ലെങ്കില്‍ വളരെ പ്രിയപ്പെട്ടതോ ആയ ചില വികാര സന്ദര്‍ഭങ്ങളില്‍ ഒരു വാചകം പൂര്‍ത്തിയാവുന്നിടത്ത് അര്‍ദ്ധോക്തിയില്‍ വാക്ക് അപൂര്‍ണ്ണമായി അവസാനിക്കുന്നുവെന്നു തോന്നുകയും എന്നാല്‍ പൂണ്ണമായിത്തിരുന്നതുമായ എഴുത്തിലെ പത്മനാഭന്റെതു മാത്രമായ ടെക്‌നിക് പക്ഷേ ഈ കഥയില്‍ കൂടുതലായി കാണാനാവുന്നില്ല. ഒരു വാചകത്തിന്റെ മാത്രം അവസാന വാക്കിന്റെ അപൂര്‍ണ്ണതയില്‍…പൂര്‍ണ്ണതയില്‍ ഇതുകാണാം. എന്നാലും കഥയിലെ ലാവണ്യാനുഭൂതിയുടെ മയൂരനൃത്തം മരയയിലില്ല.

മലയാളത്തില്‍ ഏറ്റവും സാധാരണവും ലളിതവുമായ പദങ്ങള്‍കൊണ്ട് കഥ രചിക്കുന്ന പത്മനാഭന്റെ സാഹിത്യ സമ്പ്രദായം മരയയിലും കാണാം. സാഹിത്യ വാക്കുകളുടെ അനാര്‍ഭാടം ഒഴിവാക്കിയാണ് ഈ കഥാകൃത്ത് സാഹിത്യം സൃഷ്ടിക്കുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.