Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വറ്റി വരണ്ടു വറുതിയായി ജീര്‍ണ്ണമായി നിള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:40 pm IST
in Palakkad

ഒറ്റപ്പാലം: ആനമുടിയില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന മലബാറിന്റെ ജീവനാഡിയായ ഭാരതപ്പുഴ നാശത്തിന്റെ വക്കില്‍.

പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീജില്ലകളുടെ സാംസ്‌കാരിക തനിമയുടെ വിളനിലം കൂടിയാണു നിള.നിരവധി സാഹിത്യകാരന്മാര്‍ക്കും

കലാകാരന്മാര്‍ക്കും പ്രചോദനം നല്‍കിയ നിളയുടെ തീരം ഇന്ന് ഭൂമാഫിയകളുടെ പിടിയിലാണ്. ഒരുഭാഗത്ത് മണല്‍ ഊറ്റിനെ തുടര്‍ന്നു ശോചനീയാവസ്ഥയിലായ പുഴ നഗരങ്ങളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ചവറ്റു കൊട്ടയായി മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് വേനലില്‍ പോലും നീരൊഴുക്ക് ഉണ്ടായിരുന്ന പുഴ മൂന്നു ജില്ലകളിലെ കുടിവെള്ളവാഹിനി കൂടിയാണ്. എന്നാല്‍ ഇന്നു മഴക്കാലത്തുപോലും നീരൊഴുക്കില്ലാതെ നിര്‍ജ്ജീവമായി കിടക്കുന്ന അവസ്ഥയിലാണ്.

അതു കൊണ്ടു തന്നെ പുഴയോര സംരക്ഷണം പഞ്ചായത്തുകളും നഗരസഭകളും നേരിടുന്ന പ്രധാനവെല്ലുവിളിയാണു. ഭാരതപ്പുഴയുടെ സംരക്ഷണ ചുമതല പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ പുഴയോര

കയ്യേറ്റം വ്യാപകമായിട്ടും പുഴസംരക്ഷിക്കുന്നതിനു കാര്യമായഒരു നടപടിയും തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പല സ്ഥലത്തും പുഴകയ്യേറി വാഴ കൃഷി വ്യാപകമാണ്. മാത്രമല്ല ചിലപ്രദേശങ്ങളില്‍ ചെറു മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഭൂമാഫിയകള്‍ കയ്യേറ്റം ശക്തിപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കൈയ്യേറ്റമുണ്ടെന്നും ബന്ധപ്പെട്ടവ കുപ്പ്ഉദ്യോഗസ്ഥര്‍ അത്തരംകയ്യേറ്റങ്ങള്‍ കണ്ടെത്തി നിയമപരമായി തിരിച്ചുപിടിക്കണമെന്ന് ഒറ്റപ്പാലം വികസന സമിതിയില്‍ ബിജെപി നേതാവ് പി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. കയ്യേറിയ ഭാഗങ്ങള്‍ കണ്ടെത്തി അവിടെ വൃക്ഷതൈകള്‍ നട്ട് സംരക്ഷിക്കുന്നതിനൊപ്പം അനുയോജ്യമായ ഭാഗങ്ങളില്‍ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പുഴയോര കയ്യേറ്റങ്ങളുടെ കൃത്യമായ രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ഇല്ലെന്നുള്ളത് മറ്റൊരു വെല്ലുവിളിയാണ്. 2013ല്‍ പുഴയെസംരക്ഷിക്കുന്നതിനു വേണ്ടി മൂന്ന് ജില്ലാ ഭരണ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് പുനര്‍ജനി എന്നൊരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിസ്ഥിതിക്കു കോട്ടം തട്ടാതെ പുഴയുടെ മനോഹാരിത വീണ്ടെടുക്കുകയാണു പുനര്‍ജനിയുടെ പ്രധാന ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

ഈ സംരംഭത്തിനു പിന്തുണ അറിയിച്ച് കേളപ്പജി കാര്‍ഷിക കോളേജ്, തിരൂര്‍ മലയാളം സര്‍വ്വകലാശാല എന്നിവര്‍ രംഗത്തു വന്നിരുന്നു. ഭാരതപ്പുഴയുടെ കയ്യേറ്റ മടക്കമുള്ളത് ഒഴുപ്പിച്ച് പടിപടിയായി പഴയ പ്രതാപത്തിലേക്കു എത്തികയെന്നതാണു പുനര്‍ജ്ജനിക്കു പിന്നിലെ കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം.

എന്നാല്‍ പുനര്‍ജനി ഇന്നൊരു ഉട്ടോപ്യന്‍ ആശയമായി മാറിയിരിക്കുന്നു. പുഴയിലെ കൈയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനോ,അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനോ നാളിതുവരെ റവന്യൂതദ്ദേശ വകുപ്പുകള്‍ക്കു കഴിഞ്ഞിട്ടില്ല.

സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ കാട്ടുന്ന നിസംഗതാഭാവം തുടരുകയാണെങ്കില്‍ മലബാറിന്റെ സംസ്‌കാരത്തിന്റെയും ഭാഷയുടെയും, കലകളുടെയും സ്പന്ദനമായ ഭാരതപ്പുഴ നിശ്ചലമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കുടിവെള്ള പദ്ധതികള്‍ക്കായി സര്‍ക്കാരിന്റെ ആസൂത്രണവും പുഴയുടെ ദുര്‍ബലാവസ്ഥക്കു കാരണമായതായും നാട്ടുകാര്‍ പറയുന്നു.

നിരവധി സ്ഥലത്ത് തടയണകള്‍ കെട്ടിയതു കാരണം പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും കൂടുതല്‍ മലിനമാകുകയും ചെയ്യുന്നു. പല ഭാഗത്തും ക്രമാധീതമായി കുറ്റിക്കാടുകള്‍ വളര്‍ന്നതോടെ ഫോറസ്റ്റ് വകുപ്പ് ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കുമാറുമോയെന്ന ചിന്തയിലാണു നാട്ടുകാര്‍.

പുഴയിലെ കയ്യേറ്റംകണ്ടു പിടിച്ച് പുഴയെ സംരക്ഷിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉണ്ട്. ഭൂമാഫിയകളുടെ കയ്യിലെ കളി പാവകളായി വകുപ്പ് ഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നതു കൊണ്ട് ഇനിയൊരു പുനര്‍ജ്ജനി പ്രതീക്ഷ അസ്ഥമിച്ച മട്ടാണെന്നു നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.