Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍വ്വതി പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:37 pm IST
in Thiruvananthapuram

പേട്ട: ചാക്കയില്‍ പാര്‍വ്വതീ പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം. വൈഎംഎ സോഷ്യല്‍ ലൈബ്രറിയ്‌ക്ക് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ അധികാരപരിധിയിലുളള സ്ഥലമാണ് പാര്‍ക്കിനായി കയ്യടക്കിയിരിക്കുന്നത്. സിപിഎം രഹസ്യ അജണ്ടയാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം.

മന്ത്രി കടംകംപളളിയുടെ ബന്ധു ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് നേതൃത്വം വഹിക്കുന്നത്. ഇളംപാല ദേവീക്ഷേത്രത്തിന്റേയും പ്രവര്‍ത്തനം നിലച്ച ഉള്‍നാടന്‍ ജലഗതാഗത ഓഫീസിന്റേയും വശത്തായി പാര്‍വ്വതി പുത്തനാറിന്റെ തീരം കമ്പിവേലികൊണ്ട് അതിര്‍ത്തി തിരിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കപ്പെടുന്നത്. പുല്‍ത്തകിടി, കുട്ടികള്‍ക്കുളള കളിക്കോപ്പുകള്‍, പാര്‍ക്ക് ഓഫീസ് തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നതായിട്ടുളള സൂചന.

നഗരസഭ ഫണ്ടില്‍ നിന്നും 20 ലക്ഷമാണ് ഇതിനായി ചെലവിടുന്നത്. എന്നാല്‍ കമ്പിവേലി കെട്ടി മറച്ച സ്ഥലത്ത് മണ്ണിട്ട് നികത്തി പുല്‍ത്തകിടിയും നിര്‍മ്മിച്ച് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. അനുവദിച്ചിട്ടുളള ഫണ്ട് തികയില്ലയെന്ന വസ്തുതയാണ് കാരണമായി നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നീട് കൂടുതല്‍ തുക അനുവദിപ്പിച്ചുകൊണ്ട് പാര്‍ക്ക് പുനരുദ്ധീകരിക്കുമെന്നാണ് വിശദീകരണം. അതേസമയം പാര്‍ക്ക് നിര്‍മ്മാണം സംബന്ധിച്ച വിഷയം നഗരസഭ കൗണ്‍സിലില്‍ വന്നിട്ടില്ല. സിപിഎം നേതാക്കളുടെ തീരുമാനം ഏകാധിപത്യമായി നടപ്പാക്കുന്ന പ്രക്രിയ മാത്രമാണ് ഇക്കാര്യത്തിലും നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ നഗരസഭ ഭരണകാലത്ത് പാര്‍ക്കിന് അനുമതിയുണ്ടായിരുന്നെന്നും ഈ കാലയളവില്‍ ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. അതേസമയം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മാണം നടത്തുന്ന പാര്‍ക്ക് പ്രദേശത്ത് അപ്രായോഗികമാണെന്ന വസ്തുതയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

പുറത്ത് നിന്നുളളവരോ പ്രദേശവാസികളോ വിശ്രമസങ്കേതമെന്ന നിലയില്‍ ഇവിടം ഉപയോഗിക്കാറില്ല. പാര്‍ട്ടിയുടെ ആവശ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുകയെന്നത്. സിപിഎം ഭരിക്കുന്ന വൈഎംഎ സോഷ്യല്‍ ലൈബ്രറിയോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ പാര്‍ട്ടി പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥലം പരിമിതമാണ്.

വന്‍ തുക വാടകയിനത്തില്‍ നല്‍കുമ്പോള്‍ ഇവിടെത്തുന്നവര്‍ റോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണുളളത്. ഇത് മുന്‍നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മാണം നടപ്പിലാക്കുന്നത്. മൂന്ന് സെന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ വൈഎംഎ സോഷ്യല്‍ ലൈബ്രറിയുടെ ഇന്നത്തെ വികസനം പോലും പാര്‍ട്ടി നടത്തിയ കയ്യേറ്റത്തിന്റെ തെളിവുകളാണ്. പാര്‍ക്കും കൂടി നിര്‍മ്മിക്കപ്പെടുന്നതോടേ രാജഭരണകാലത്ത് വാണിജ്യ ചരക്കുകള്‍ ഇറക്കിയിരുന്ന ബോട്ട്‌ജെട്ടി സിപിഎമ്മിന്റെ സങ്കേതമായി മാറുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.