Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍വ്വതി പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:37 pm IST
in Thiruvananthapuram

പേട്ട: ചാക്കയില്‍ പാര്‍വ്വതീ പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം. വൈഎംഎ സോഷ്യല്‍ ലൈബ്രറിയ്‌ക്ക് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ അധികാരപരിധിയിലുളള സ്ഥലമാണ് പാര്‍ക്കിനായി കയ്യടക്കിയിരിക്കുന്നത്. സിപിഎം രഹസ്യ അജണ്ടയാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം.

മന്ത്രി കടംകംപളളിയുടെ ബന്ധു ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് നേതൃത്വം വഹിക്കുന്നത്. ഇളംപാല ദേവീക്ഷേത്രത്തിന്റേയും പ്രവര്‍ത്തനം നിലച്ച ഉള്‍നാടന്‍ ജലഗതാഗത ഓഫീസിന്റേയും വശത്തായി പാര്‍വ്വതി പുത്തനാറിന്റെ തീരം കമ്പിവേലികൊണ്ട് അതിര്‍ത്തി തിരിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കപ്പെടുന്നത്. പുല്‍ത്തകിടി, കുട്ടികള്‍ക്കുളള കളിക്കോപ്പുകള്‍, പാര്‍ക്ക് ഓഫീസ് തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നതായിട്ടുളള സൂചന.

നഗരസഭ ഫണ്ടില്‍ നിന്നും 20 ലക്ഷമാണ് ഇതിനായി ചെലവിടുന്നത്. എന്നാല്‍ കമ്പിവേലി കെട്ടി മറച്ച സ്ഥലത്ത് മണ്ണിട്ട് നികത്തി പുല്‍ത്തകിടിയും നിര്‍മ്മിച്ച് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. അനുവദിച്ചിട്ടുളള ഫണ്ട് തികയില്ലയെന്ന വസ്തുതയാണ് കാരണമായി നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നീട് കൂടുതല്‍ തുക അനുവദിപ്പിച്ചുകൊണ്ട് പാര്‍ക്ക് പുനരുദ്ധീകരിക്കുമെന്നാണ് വിശദീകരണം. അതേസമയം പാര്‍ക്ക് നിര്‍മ്മാണം സംബന്ധിച്ച വിഷയം നഗരസഭ കൗണ്‍സിലില്‍ വന്നിട്ടില്ല. സിപിഎം നേതാക്കളുടെ തീരുമാനം ഏകാധിപത്യമായി നടപ്പാക്കുന്ന പ്രക്രിയ മാത്രമാണ് ഇക്കാര്യത്തിലും നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ നഗരസഭ ഭരണകാലത്ത് പാര്‍ക്കിന് അനുമതിയുണ്ടായിരുന്നെന്നും ഈ കാലയളവില്‍ ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. അതേസമയം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മാണം നടത്തുന്ന പാര്‍ക്ക് പ്രദേശത്ത് അപ്രായോഗികമാണെന്ന വസ്തുതയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

പുറത്ത് നിന്നുളളവരോ പ്രദേശവാസികളോ വിശ്രമസങ്കേതമെന്ന നിലയില്‍ ഇവിടം ഉപയോഗിക്കാറില്ല. പാര്‍ട്ടിയുടെ ആവശ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുകയെന്നത്. സിപിഎം ഭരിക്കുന്ന വൈഎംഎ സോഷ്യല്‍ ലൈബ്രറിയോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ പാര്‍ട്ടി പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥലം പരിമിതമാണ്.

വന്‍ തുക വാടകയിനത്തില്‍ നല്‍കുമ്പോള്‍ ഇവിടെത്തുന്നവര്‍ റോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണുളളത്. ഇത് മുന്‍നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മാണം നടപ്പിലാക്കുന്നത്. മൂന്ന് സെന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ വൈഎംഎ സോഷ്യല്‍ ലൈബ്രറിയുടെ ഇന്നത്തെ വികസനം പോലും പാര്‍ട്ടി നടത്തിയ കയ്യേറ്റത്തിന്റെ തെളിവുകളാണ്. പാര്‍ക്കും കൂടി നിര്‍മ്മിക്കപ്പെടുന്നതോടേ രാജഭരണകാലത്ത് വാണിജ്യ ചരക്കുകള്‍ ഇറക്കിയിരുന്ന ബോട്ട്‌ജെട്ടി സിപിഎമ്മിന്റെ സങ്കേതമായി മാറുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.