Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വരണ്ടുണങ്ങി ജലസംഭരണികള്‍, ജനം കുടിനീരിനായി പരക്കം പായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:20 pm IST
in Thiruvananthapuram

വിളപ്പില്‍: കരമനയാറും നെയ്യാറും ജലസമൃദ്ധി പകര്‍ന്ന മലയോരഗ്രാമങ്ങള്‍ ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. നെയ്യാര്‍, അരുവിക്കര, പേപ്പാറ ജലസംഭരണികള്‍ ഗ്രാമത്തിനും നഗരത്തിനും ഒരുപോലെ കുടിവെള്ളം എത്തിച്ചിരുന്നു. ഈ ജലസംഭരണികളെല്ലാം വരണ്ടുണങ്ങി മരുഭൂമിയായി. പല ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങള്‍ കുട്ടികള്‍ കളിക്കളങ്ങളാക്കി.

വറ്റിവരണ്ട നെയ്യാറില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അരുവിക്കരഡാമിലേക്ക് പൈപ്പ് ഇടുന്നതിനുള്ള ചാലുകീറല്‍ ദിവസങ്ങളായി നടക്കുന്നു. കാപ്പുകാട് നിന്ന് കുമ്പിള്‍മൂട് തോടുവരെയുള്ള അരകിലോമീറ്റര്‍ ദൂരത്തേക്ക് പൈപ്പിടീല്‍ പുരോഗമിക്കുന്നു.

പൈപ്പ് ഇടാനുള്ള ചാല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്. ഇതോടൊപ്പം കാടും പടര്‍പ്പും മാലിന്യവും മൂടിക്കിടക്കുന്ന കുമ്പിള്‍മൂട് തോട് വൃത്തിയാക്കലും ആരംഭിച്ചിട്ടുണ്ട്. മണ്‍വെട്ടിയും പിക്കാസും ഉപയോഗിച്ച് ആളുകള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് പ്രതീക്ഷിച്ചത്ര വേഗമില്ല.

ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന് അവകാശപ്പെടുമ്പോഴും പമ്പ് ചെയ്യുന്ന ജലം നഷ്ടപ്പെടാതെ കുമ്പിള്‍മൂട് തോടുവഴി അണിയിലക്കടവിലേക്കും ശേഷം അരുവിക്കര പമ്പിംഗ് സ്റ്റേഷനിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷ അധികൃതര്‍ക്കില്ല. കാപ്പുകാട് മുതല്‍ അരുവിക്കര റിസര്‍വോയര്‍ ആരംഭിക്കുന്ന അണിയിലക്കടവ് വരെ ഒമ്പത്കിലോമീറ്ററുണ്ട്. ഇതില്‍ അരകിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന എട്ടര കിലോമീറ്റര്‍ തോട്ടിലൂടെയാണ് ജലം ഒഴുക്കിക്കൊണ്ട് പോകേണ്ടത്. ബണ്ടുകള്‍ പൊട്ടിയ, കയ്യേറ്റത്തിലൂടെ മിക്കപ്രദേശങ്ങളിലും കുപ്പിക്കഴുത്തുപോലായാണ് കുമ്പിള്‍മൂട് തോട്. കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞാല്‍ തോട്ടിലൂടെ ഒഴുകുന്ന ജലം അല്‍പ്പം പോലും നഷ്ടപ്പെടില്ലെന്ന് വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവുണ്ടാകുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു. പകരം തോട്ടില്‍ വിള്ളലുള്ള ഭാഗങ്ങള്‍ സിമന്റ് ഉപയോഗിച്ച് അടയ്‌ക്കാനാണ് തീരുമാനം. ഇത് ഫലപ്രദമാണോ എന്നത് കണ്ടുതന്നെ അറിയണം.

ദിവസേന പത്തുകോടി ലിറ്റര്‍ വെള്ളം നെയ്യാറില്‍ നിന്ന് ഊറ്റാനാണ് ജലവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് നെയ്യാറിനെ ആശ്രയിക്കുന്ന നിരവധി ശുദ്ധജല വിതരണപദ്ധതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്ന പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പുകളെ സര്‍ക്കാരിന് നേരിടേണ്ടിവരും. എതിര്‍പ്പ് ശക്തമായാല്‍ അവശ്യസാധനം കൊണ്ടുപോകുന്നതിനുള്ള നിയമം പ്രയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. മാലിന്യവും ചേറും നിറഞ്ഞ് അരുവിക്കരഡാമിന്റെ സംഭരണശേഷി കുറഞ്ഞതാണ് ജലം അധികമായി ശേഖരിക്കുന്നതിന് തടസം. പേപ്പാറഡാമില്‍ കരുതിയിരുന്ന ജലം അരുവിക്കരയിലേക്ക് ഒഴുക്കിയായിരുന്നു പമ്പിംഗ് നടത്തിയിരുന്നത്. സംഭരണം നടക്കാതായതോടെ ദിനംപ്രതി ലക്ഷക്കണക്കിന് ജലം അരുവിക്കരയില്‍ നിന്ന് പാഴായിക്കൊണ്ടിരുന്നു. കടുത്ത വേനലില്‍ നഗരത്തില്‍ കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും അരുവിക്കരയില്‍ പാഴാക്കല്‍ തുടര്‍ന്നു. ഒടുവില്‍ പേപ്പാറായില്‍ നിന്ന് ഒഴുക്കിവിടാന്‍ വെള്ളമില്ലാതായപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.