Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സാധാരണക്കാരന്റെ വികാരമെഴുതിയ കാനം. ഇ.ജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:46 pm IST
in Literature

കഥ പറയാനും കേള്‍ക്കാനുമുള്ള മനുഷ്യവാസന പാരമ്പര്യമാണ്. മനുഷ്യ പുരോഗതിയില്‍ കഥയ്‌ക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. ജാതി, മത, വര്‍ണ്ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്കും ദേശത്തിനും അതീതമായി മനുഷ്യന്റെ ഈ കഥക്കമ്പം മറ്റെന്തിനെക്കാള്‍ ജനകീയമാണ്. മലയാളിയാകട്ടെ കഥയുടെ ആളാണെന്നു തന്നെ പറയാം. എത്ര കേട്ടാലും പറഞ്ഞാലും തീരില്ല മലയാളിക്കു കഥകള്‍.

മലയാളിയെ കഥപറഞ്ഞുണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്നവര്‍ കൂടിയാണ് എഴുത്തുകാര്‍. ലോകത്തെവിടേയും കഥ എഴുത്തുകാരുടെ സ്വാഭാവം ഇങ്ങനേയാണ്. അതില്‍ തന്നെ ഗൗരവ വായനകൂടാതെ ജനകീയ വായനയും ഉണ്ട്. ജനകീയ വായന നല്‍കുന്ന കൂട്ടരാണ് വായനക്കാരുടെ കൂട്ടുകാര്‍ അവര്‍ സര്‍വസാധാരണക്കാരുടെ ജീവിതവും അതിന്റെ വികാരവുമൊക്കയാണ് എഴുത്തിലൂടെ പങ്കുവക്കുന്നത്. ഇത്തരം എഴുത്തുകാര്‍ മലയാളത്തില്‍ അനേകരുണ്ട്. പക്ഷേ അവരില്‍ മുന്‍പേ പറയേണ്ടുന്ന അനേകം പേരുകാരില്‍ ഒരാളാണ് കാനം എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ ഇലവുങ്കല്‍ ജോസഫ് ഫിലിപ്പ്.

നോവല്‍, കഥ, തിരക്കഥ, ഗാന രചയിതാവ് എന്നിങ്ങനെ വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച എഴുത്തുകാരനാണ് കാനം ഇ.ജെ. സാധാരണ വായനക്കാരുടെ അസാധാരണമാംവിധം ആരാധന പിടിച്ചുപറ്റിക്കൊണ്ട് ജനകീയ സാഹിത്യത്തില്‍ കൊടുങ്കാറ്റുപോലെ നിറഞ്ഞു നിന്ന പ്രതിഭയാണ് കാനം. സാധാരണക്കാരുടെ മനസിലുള്ളത് അവരുടെ വികാരത്തിന്റെ ഭാഷയിലും ശൈലിയിലും എഴുതുകയായിരുന്നു കാനം. മലയാളം പണ്ഡിറ്റും അധ്യാപകനും പത്രപ്രവര്‍ത്തകനുമൊയായിരുന്ന കാനം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കുറച്ചുകാലം ജോലിചെയ്തു. തുടര്‍ന്നു അവിടെ നിന്നും രാജിവെച്ചുതിന് ശേഷം മലയാളത്തില്‍ വമ്പന്‍ പ്രചാരം നേടിയ മനോരാജ്യം മാസിക തുടങ്ങി. അതിന്റെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു.

1960-70 കള്‍ കാനം എന്ന നോവലിസ്റ്റിനെ മലയാളം ആഘോഷിച്ച കാലങ്ങളായിരുന്നു. കാനത്തിന്റെ നോവലുകള്‍ പ്രസിദ്ധീകരിക്കുന്ന മലയാള മനോരമയ്‌ക്കു വേണ്ടി വായനക്കാര്‍ കാത്തിരിക്കുകയായിരുന്നു. വാരിക കിട്ടാന്‍ താമസിച്ചാല്‍ പത്ര ഏജന്റിനോടും കടക്കാരോടും വായനക്കാര്‍ കലഹിക്കുമായിരുന്നുപോലും. നോവലിനെക്കാളും നീണ്ടകഥ എന്നരൂപത്തില്‍ ആഴ്ചതോറും വാരികയില്‍ പരമ്പരയായി വരികയായിരുന്നു കാനം നോവലുകള്‍. അദ്ദേഹത്തിന്റെ മിക്കവാറും നോവലുകള്‍ പ്രസിദ്ധീകരിച്ചത് മലയാള മനോരമ ആയിരുന്നു.

നൂറോളം നോവലുകളാണ് കാനത്തിന്റെതായി പുറത്തുവന്നത്. ഈ അരയേക്കര്‍ നിന്റെതാണ്, പമ്പാ നദി പാഞ്ഞൊഴുകുന്നു, ഭാര്യ തുടങ്ങിയ നോവലുകല്‍ കാനത്തെ മലയാളക്കരയുടെ സ്വന്തമാക്കി. നോവലിസ്റ്റായിരിക്കെ തന്നെ കാനം സിനിമയ്‌ക്കു തിരക്കഥ എഴുതാന്‍ തുടങ്ങി. ഒപ്പം ഗാന രചനയും നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍ ഭാര്യ 1962ല്‍ അതേ പേരില്‍ സിനിമയായി. കഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. തകര്‍പ്പന്‍ വിജയമായിരുന്നു ഭാര്യ. കാനത്തിന്റെ നിരവധി നോവലുകള്‍ അതേപേരിലും അല്ലാതെയും സിനിമയായി. അവയ്‌ക്കു തിരക്കഥയും സംഭാഷണവും ചിലതിന് ഗാനങ്ങളും അദ്ദേഹം തന്നെ എഴുതി. കലയും കാമിനിയും, കളിയോടം, അഗ്നിമൃഗം, സ്വര്‍ഗപുത്രി, ദത്തുപുത്രന്‍, ആരും അന്യരല്ല, ഹിമവാഹിനി, അവള്‍ വിശ്വസ്തയായിരുന്നു, ഏദന്‍തോട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ കാനത്തിന്റെതായുണ്ട്. എല്ലാം ഹിറ്റായ ചിത്രങ്ങള്‍. കാനത്തിന്റെ ചിത്രങ്ങള്‍ അധികവും സംവിധാനം ചെയ്തത് പി.സുബ്രഹ്മണ്യമായിരുന്നു.

സാധാരണക്കാരന്റെ ജീവിത ഭൂമികയില്‍ നിന്നുകൊണ്ടാണ് കാനം രചനകള്‍ നടത്തിയത്. സാധാരണക്കാരന്റെ ചിരിയും കരച്ചിലും നഷ്ടങ്ങളും സങ്കടവുമൊക്കെയായിരുന്നു ആ കൃതികളുടെ പശ്ചാത്തലം. ക്രിസ്തീയ ജീവിതത്തില്‍ നിന്നാണ് കാനം കഥാപാത്രങ്ങളെ ഏറെയും കണ്ടെടുത്തത്.1982ല്‍ കാനം എന്ന പേര് മലയാളത്തിന്റെ സ്വന്തമാക്കിക്കൊണ്ട് കാനം ഇ.ജെ ഓര്‍മയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.