Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യം കുറയുന്നു; ചീന വലകള്‍ തീരമൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 08:53 pm IST
in Alappuzha

അരൂര്‍: പ്രാചീന മത്സ്യ ബന്ധന രീതിയായ ചീന വലകള്‍ തീരമൊഴിയുന്നു. ചീന വല ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇതിന് പ്രധാന കാരണം മത്‌സ്യ ലഭ്യത കുറഞ്ഞതാണ്. അതി രൂക്ഷമായ കായല്‍ മലിനീകരണമാണ് മത്‌സ്യ ലഭ്യത ഇല്ലായ്‌മക്ക് കാരണമെന്ന് മത്‌സ്യ തൊഴിലാളികള്‍ പറയുന്നു. ഉപജീവനത്തിന് പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

അരൂരിന്റെ മൂന്നു വശങ്ങളിലുമായി കൈതപ്പുഴ കായല്‍, വേമ്പനാട് കായല്‍, കുമ്പളങ്ങി കായല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഈ കായലുകളില്‍ ആയരിക്കണക്കിന് ചീന വലകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ വലകള്‍ നാമ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. കായലിന് ക്രമാതീതമായി ആഴം കുറഞ്ഞതും ഇതിന് പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. എന്നാല്‍ ആഴം കുറഞ്ഞുവെങ്കിലും കായല്‍ നടുവിലും ചീന വലകള്‍ സ്ഥാപിച്ചിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ചീന വലകളില്‍ നല്ല രീതിയിലുള്ള മത്‌സ്യ ബന്ധനം നടന്നിരുന്നു. പക്ഷേ കായല്‍ മലിനീകരണം അനിയന്ത്രിതമായതോടെ മത്‌സ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതായതോടെ ചീന വലകള്‍ ഉപേക്ഷിക്കുവാന്‍ മല്‍സ്യ തൊഴിലാളികള്‍ നിര്‍ബന്ധിതമായി മാറുകയായിരുന്നു.

ചീന വലകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സാധാരണ ഗതിയില്‍ രണ്ട് തൊഴിലാളികളുടെ സേവനം ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ചിലവിന് പോലുമുള്ള വകകള്‍ കണ്ടെത്തുവാന്‍ കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. വലകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വന്‍ തോതിലുള്ള ചിലവുകള്‍ വഹിക്കേണ്ടി വരുന്നുണ്ട്.

സാധാരണ ഗതിയില്‍ മരത്തടി ഉപയോഗിച്ചാണ് ചീനവല നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ മരത്തിന്റെ ലഭ്യത താരതമേ്യന ഇല്ലാതായതോടെ ഇത് ഉപയോഗിച്ച് ചീന വല നിര്‍മ്മിക്കുവാന്‍ താങ്ങാനാവാത്ത വിധം ചിലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് ചീന വല നിര്‍മ്മിച്ചു തുടങ്ങി. എന്നാല്‍ പിന്നീട് ഇതും വന്‍ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് മത്‌സ്യ തൊഴിലാളികള്‍ ചീന വല ഉപേക്ഷിക്കുവാന്‍ കാരണമായത്.

മരങ്ങള്‍ കിട്ടാത്ത അവസ്ഥയും ഈ തൊഴിലിനെ സാരമായി ബാധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചീനവല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നല്ല രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കൂടാതെ ചീന വലക്കായി ബാങ്കുകളില്‍ നിന്നും ആവശ്യമായ വായ്‌പയും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം സഹായങ്ങളെല്ലാം തന്നെ നിലച്ചതോടെയാണ് ചീനവല വന്‍ ബാദ്ധ്യതയാവുകയും ചീന വല ഉപയോഗിച്ചുള്ള മത്‌സ്യ ബന്ധന രീതി പ്രഹസനമായി മാറുകയും ചെയ്തിരിക്കുന്നത്.

ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചീന വലകള്‍ക്കും ചീനവല തൊഴിലാളികള്‍ക്കും അടിയന്തര സംരക്ഷണം നല്‍കണമെന്ന് മല്‍സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ചീന വലകള്‍ ഉപയോഗിച്ചുള്ള പ്രചീന മത്‌സ്യ ബന്ധന രീതി അന്യം നിന്നുപോകുമെന്ന് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. വിനോദ സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണമായിരുന്നു ചീനവലകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.