Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുറ്റപത്രം നല്‍കാതെ നിയമപാലകര്‍ ശിക്ഷ ലഭിക്കാതെ ക്വട്ടേഷന്‍കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:23 pm IST
in Alappuzha

ഹരിപ്പാട്: അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ നല്‍കാത്തതിനാല്‍ ക്വട്ടേഷന്‍കാര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ശേഷം പ്രതികളാകുന്നവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും കത്തിക്ക് മൂര്‍ച്ചകൂട്ടി ഇരകളെ തേടുന്നു. 2006 സപ്തംബര്‍ മാസം ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി തെക്ക് പാലത്തറ വീട്ടില്‍ യശോധരന്‍ (തമ്പാന്‍ 37)ക്വാട്ടേഷന്‍കാരുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ശേഷം ഹരിപ്പാട് മേഖലയില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ക്വട്ടേഷന്‍കാര്‍ നടത്തി.

ഗുണ്ടകള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യകാരണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയോ രാഷ്‌ട്രീയ ഇടപെടലോ ആണ്. കുറ്റകൃത്യം ചെയ്തശേഷം പിടിക്കപ്പെടുന്ന പ്രതി റിമാന്‍ഡിലാകുമ്പോള്‍ തൊണ്ണൂറ് ദിവസത്തിനകം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതി അഴിക്കുള്ളില്‍ത്തന്നെ വിചാരണ നേരിടേണ്ടിവരും. എന്നാല്‍ കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതലുള്ള പോലീസുദ്യോഗസ്ഥര്‍ ക്വട്ടേഷന്‍കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കുറ്റപത്രം മനപ്പൂര്‍വ്വം വൈകിക്കുന്നു.

കുറ്റപത്രം വൈകിയാല്‍ തൊണ്ണൂറ് ദിവസത്തിന് മുമ്പ് റിമാന്‍ഡ് പ്രതി മോചിതനാകും. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ഗുണ്ടകള്‍ സാക്ഷികളെ സ്വാധീനിച്ചും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക നല്‍കിയും രക്ഷപെടാനുള്ള പഴുത് കണ്ടെത്തുന്നു. ഇതിന് ശേഷവും ഇവര്‍ ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തുന്നു. യശോധരനെ (തമ്പാന്‍) വധകേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിലെ പ്രധാന പ്രതി കുമാരപുരം സ്വദേശി രാജേഷ് ഇതിന് ശേഷവും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ദുരൂഹസാഹചര്യത്തില്‍ രാജേഷ് അപ്രത്യക്ഷമായി. വീടിന് സമീപത്തായി രാജേഷിന്റെ മുടിയും രക്തക്കറകളും കാണപ്പെട്ടു. ഇയാളുടെ അമ്മയുടെ പരാതിയില്‍ ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും രക്തത്തിന്റെയും മുടിയുടേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപ്പറ്റി തുടര്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കരുവാറ്റയിലും കണ്ടല്ലൂരും നടന്ന മൂന്ന് കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരും കൊലപ്പെടുത്തിയവരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഒരു കേസില്‍പ്പോലും ഇവര്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. കരുവാറ്റ കന്നുകാലിപ്പാലം ഉല്ലാസിന്റെ വധത്തിന് ശേഷം പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും പോലീസ് യാതൊരുവിധ മുന്‍കരുതലും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു
India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Kerala

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

Kerala

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.