Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുറ്റപത്രം നല്‍കാതെ നിയമപാലകര്‍ ശിക്ഷ ലഭിക്കാതെ ക്വട്ടേഷന്‍കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:23 pm IST
inAlappuzha

ഹരിപ്പാട്: അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ നല്‍കാത്തതിനാല്‍ ക്വട്ടേഷന്‍കാര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ശേഷം പ്രതികളാകുന്നവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും കത്തിക്ക് മൂര്‍ച്ചകൂട്ടി ഇരകളെ തേടുന്നു. 2006 സപ്തംബര്‍ മാസം ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി തെക്ക് പാലത്തറ വീട്ടില്‍ യശോധരന്‍ (തമ്പാന്‍ 37)ക്വാട്ടേഷന്‍കാരുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ശേഷം ഹരിപ്പാട് മേഖലയില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ക്വട്ടേഷന്‍കാര്‍ നടത്തി.

ഗുണ്ടകള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യകാരണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയോ രാഷ്‌ട്രീയ ഇടപെടലോ ആണ്. കുറ്റകൃത്യം ചെയ്തശേഷം പിടിക്കപ്പെടുന്ന പ്രതി റിമാന്‍ഡിലാകുമ്പോള്‍ തൊണ്ണൂറ് ദിവസത്തിനകം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതി അഴിക്കുള്ളില്‍ത്തന്നെ വിചാരണ നേരിടേണ്ടിവരും. എന്നാല്‍ കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതലുള്ള പോലീസുദ്യോഗസ്ഥര്‍ ക്വട്ടേഷന്‍കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കുറ്റപത്രം മനപ്പൂര്‍വ്വം വൈകിക്കുന്നു.

കുറ്റപത്രം വൈകിയാല്‍ തൊണ്ണൂറ് ദിവസത്തിന് മുമ്പ് റിമാന്‍ഡ് പ്രതി മോചിതനാകും. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ഗുണ്ടകള്‍ സാക്ഷികളെ സ്വാധീനിച്ചും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക നല്‍കിയും രക്ഷപെടാനുള്ള പഴുത് കണ്ടെത്തുന്നു. ഇതിന് ശേഷവും ഇവര്‍ ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തുന്നു. യശോധരനെ (തമ്പാന്‍) വധകേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിലെ പ്രധാന പ്രതി കുമാരപുരം സ്വദേശി രാജേഷ് ഇതിന് ശേഷവും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ദുരൂഹസാഹചര്യത്തില്‍ രാജേഷ് അപ്രത്യക്ഷമായി. വീടിന് സമീപത്തായി രാജേഷിന്റെ മുടിയും രക്തക്കറകളും കാണപ്പെട്ടു. ഇയാളുടെ അമ്മയുടെ പരാതിയില്‍ ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും രക്തത്തിന്റെയും മുടിയുടേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപ്പറ്റി തുടര്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കരുവാറ്റയിലും കണ്ടല്ലൂരും നടന്ന മൂന്ന് കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരും കൊലപ്പെടുത്തിയവരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഒരു കേസില്‍പ്പോലും ഇവര്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. കരുവാറ്റ കന്നുകാലിപ്പാലം ഉല്ലാസിന്റെ വധത്തിന് ശേഷം പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും പോലീസ് യാതൊരുവിധ മുന്‍കരുതലും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.