Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിള്ളയെ മറന്ന പിണറായി ലക്ഷ്മിനായരെ മറന്നില്ല: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 06:02 pm IST
in Kannur

കണ്ണൂര്‍: മുന്‍മന്ത്രിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.എസ്.നടരാജ പിള്ളയെ മറന്നു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്മി നായരെ മറക്കാത്തത്തില്‍ അല്‍ഭുതമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം സ്വത്ത് പൊതുകാര്യത്തിന് നല്‍കിയ വ്യക്തിയാണ് നടരാജ പിള്ള. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വത്ത് സ്വന്തം കാര്യത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന പൊതുകാര്യപ്രസക്തിയും സാമൂഹ്യ വീക്ഷണവുമാണ് സ്വത്ത് പൊതുആവശ്യത്തിന് നല്‍കിയതിന് പിന്നില്‍. എന്നാല്‍ പൊതുകാര്യത്തിനുള്ള സ്വത്ത് കൈക്കലാക്കി സ്വന്തം ആവശ്യത്തിനുപയോഗിച്ച വ്യക്തിയാണ് ലക്ഷ്മിനായര്‍. പി.എസ്.നടരാജ പിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ചധിക്ഷേപിച്ചത് സിപിഎമ്മിന് സംഭവിച്ച മൂല്യച്യുതിയാണ് വ്യക്തമാക്കുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധി ജില്ലാതല ഉദ്ഘാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പൊതുപ്രവര്‍ത്തനരംഗത്ത് വന്ന അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉത്തമമായ മാതൃകയാണ്. രാഷ്‌ട്രവും ജനതയുമായും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ജനകീയ പ്രശ്‌നങ്ങളില്‍ അദ്ദേഹം എപ്പോഴും ജനങ്ങളുടെ കൂടെനിന്നു. ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നും ചെയ്തില്ല. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകളോ വീഴ്ചകളോ എതിരാളികള്‍ക്ക് പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലായിരുന്നു. ആദര്‍ശത്തിലധിഷ്ഠിതമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. ആശയപരമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ഭാരതം മുഴുവന്‍ യാത്രചെയ്തും നിരന്തരമായി സാമാന്യ ജനങ്ങളുമായി ആശയവിനമയം നടത്തിയും അദ്ദേഹം മുന്നോട്ട് വെച്ചതാണ് ഏകാത്മമാനവദര്‍ശനം. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഭാരതത്തെ ഒന്നിച്ച് നിര്‍ത്തുന്നതാണ് ഏകാത്മമാനവ ദര്‍ശനം. അസാനത്തെ വരിയിലെ അവസാനത്തെയാളെയും സംരക്ഷിച്ച് നിര്‍ത്തുന്നതായിരുന്നു ദീനദയാല്‍ജിയുടെ ഏകാത്മമാനവ ദര്‍ശനം. ദീനദയാല്‍ജിയുടെ കാഴ്ചപ്പാടിലൂന്നിയ ജനക്ഷേമ പദ്ധതികളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ തകര്‍ക്കാനും രാജ്യത്തെ പിന്നോട്ടടിപ്പിക്കാനും നിരവധി ശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ മാമൂലുകളിലും വ്യവസ്ഥിതികളിലും പിടിച്ച് നില്‍ക്കുന്നവരാണിവര്‍. അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും രാഷ്‌ട്രത്തെ തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. രാഷ്‌ട്രീയത്തിലെ മൂല്യച്യുതികള്‍ക്കെതിരെ ദീനദയാല്‍ജി നല്‍കുന്നത് വലിയ സന്ദേശമാണെന്നും കുമ്മനം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ മുതലാളിമാരുടെ കൂടെയാണ്. അക്രമ രാഷ്‌ട്രീയത്തില്‍ കൂടി ആര്‍ക്കും ദീര്‍ഘകാലം നിലനില്‍ക്കാനാവില്ല. കള്ളപ്പണക്കാര്‍ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച പാര്‍ട്ടിയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാക്കുകള്‍ക്ക് തന്നെ വിലയില്ലാത്ത സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ആശയപ്പാപ്പരത്തമാണ് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും നയിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിജെപി മറ്റ് സംഘടനകളുടെ കൂടെ നില്‍ക്കും. ജനങ്ങളുടെ താല്‍പര്യമാണ് പ്രധാനം. കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന പാരമ്പര്യം സിപിഎമ്മിനാണ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ജനങ്ങള്‍ കണ്ടതാണ്. കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണെന്നും ബിജെപിക്ക് ആരുമായും സഖ്യം ചേരേണ്ട ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, എ.പി.ഗംഗാധരന്‍, എ.ദാമോദരന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, എന്‍.രതി, എം.കെ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.