Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ലാപ്പനയില്‍ കലാപത്തിന് സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 01:45 pm IST
in Kollam

കരുനാഗപ്പള്ളി: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ക്ലാപ്പനയില്‍ രക്തസാക്ഷിമണ്ഡപത്തിനുനേരെ അക്രമം. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങളിലും പ്രതിഷേധം ശക്തമാകുന്നു.

എസ്എഫ്‌ഐക്കാരനായ അജയപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ഏറെ നടന്നെങ്കിലും പിന്നീട് സാധാരണ നിലയിലായ ക്ലാപ്പനയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. അജയപ്രസാദിന്റെ മരണത്തിലെ ദുരുഹതയും അതിനുശേഷം നടന്ന ഫണ്ട് പിരിവിലെ ക്രമക്കേടുകളും സൊസൈറ്റിനിയമനവും ഒക്കെ ആയി ബന്ധപ്പെട്ട് സിപിഎമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മകന്റെ പേരു പറഞ്ഞ് പിരിവെടുത്ത് നിര്‍മ്മിച്ച മന്ദിരത്തില്‍ നിന്നും രക്തസാക്ഷിയുടെ അച്ഛനെ തള്ളിപ്പുറത്താക്കിയതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ് സിപിഎം.

കഴിഞ്ഞ സെപ്തംബറില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ സ്മാരക മന്ദിരത്തിനുനേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാരോപിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമുണ്ടായി.

എന്നാല്‍ അക്രമത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയ ആര്‍എസ്എസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഓച്ചിറ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി നടന്ന അന്വേഷണത്തിലാണ് ചില ഡിവൈഎഫ്‌ഐക്കാരെ പോലീസ് ചോദ്യം ചെയ്തത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടി.വി ക്യാമറ സംഭവ ദിവസം ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നും കണ്ടെത്തി. കഴിഞ്ഞ മാസം ക്ലാപ്പന സ്‌ക്കൂളിലെ ഗാലറികളില്‍ സ്ഥാപിച്ചിരുന്ന മഹാന്മാരുടെ ഫോട്ടോകള്‍ നശിപ്പിച്ച് മൂത്രപ്പുരയില്‍ കൊണ്ടിടുകയും മതിലുകളില്‍ അശ്ലീലം എഴുതുകയും ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ കുട്ടികളുള്‍പ്പെടെ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിന്റെ പിന്നില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അഴീക്കല്‍ കൂട്ടബലാല്‍സംഗത്തില്‍ പ്രതികളായ സിപിഎമ്മുകാര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

ഗുണ്ടാസംഘങ്ങള്‍ക്ക് നേതാക്കള്‍ സംരക്ഷണം നല്‍കുന്നു എന്ന ആക്ഷപവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രക്തസാക്ഷി മണ്ഡപം അക്രമിച്ചതെന്നാണ് ആരോപണം. അന്വേഷണം പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിയതോടെ കേസ് ഇല്ലാതാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.