Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ പകപോക്കലെന്ന് ആരോപണം: ജീവനക്കാരുടെ സമരം തുടരുന്നു ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത സിന്‍ഡിക്കേറ്റ് നടപടിയില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 12:23 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സമരം ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ 17 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്ക് എബ്ലോക്കിലെ സെക്ഷന്‍ ഓഫീസര്‍ പ്രഭാത് കുമാറിനെ യാതൊരു കാരണവുമില്ലാതെ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ സെക്ഷനുമായി ബന്ധപ്പെട്ട നോട്ടുവെച്ചില്ലെന്ന് ആരോപിച്ചാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദ്ദേശമുണ്ടെങ്കില്‍ മാത്രമെ നോട്ട് നല്‍കേണ്ടതുളളുവെന്നിരിക്കെ ഇത്തരമൊരു നിര്‍ദ്ദേശം ഇല്ലായെന്നിരിക്കെ ഇതിന്റെ പേരില്‍ പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തത് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് യൂനിയന്‍ നേതാക്കളും പ്രഭാത് കുമാറും പറയുന്നു. സിന്‍ഡിക്കേറ്റിനെ രാഷ്‌ട്രീയവല്‍ക്കരിച്ച് സിപിഎം നേതാവ് എം.പ്രകാശന്റെ നേതൃത്വത്തില്‍ സര്‍വ്വകാലാശലയില്‍ ഇടത് അനുകൂല സംഘടനാ നേതാക്കള്‍ ഇതര യൂനിയനില്‍പ്പെട്ടവരെ പീഢിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമാണ് അകാരണമായി പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തതെന്നും യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

3600 ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്റെ കൗണ്ടര്‍ ഫയല്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ ഇടത് യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാവാതിരുന്ന സിന്‍ഡിക്കേറ്റ് ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ യൂനിയനുകളില്‍പ്പെട്ട ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ ഉള്‍പ്പെടെ സിന്‍ഡിക്കേറ്റും ഇടത് സംഘടനകളും ബ്ലാക്ക്‌മെയില്‍ ചെയ്ത് രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ഇവര്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രഭാത് കുമാര്‍ തന്നെ അന്യായമായി സസ്‌പെന്‍ഡ് ചെയ്ത സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കേരള സര്‍വ്വീസ് റൂള്‍സിലും കണ്ണൂര്‍ സര്‍വ്വകാലാശാല സ്റ്റാറ്റിയൂട്ടുകളിലും പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും രാഷ്‌ട്രീയ പകപോക്കലും ജാതി ചിന്തയും നിറഞ്ഞ സിന്‍ഡഡിക്കേറ്റ് മ്ലേച്ഛമായ തീരുമാനമാണ് എടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ ഇടത് അധ്യാപക സംഘടനാ നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ എം.നിഷാന്ത് എന്നയാള്‍ക്കെതിരെ സര്‍വ്വകാലാശാല കാമ്പസില്‍വെച്ച് ജാതിപേര് വിളിച്ചാക്ഷേപിച്ചത് സംബന്ധിച്ച് പ്രഭാത് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സംബന്ധിച്ച് ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും പ്രഭാത് ജന്മഭൂമിയോട് പറഞ്ഞു.

പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ 18 മുതല്‍ നിസ്സഹരണ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ യാതൊരു ചര്‍ച്ചയ്‌ക്കും സിന്‍ഡിക്കേറ്റോ വൈസ്ചാന്‍സിലര്‍ ഉള്‍പ്പെടെയുളളവരോ തയ്യാറാവാത്തതിനെ തുടര്‍ന്ന് 30ാം തീയ്യതി മുതല്‍ സര്‍വ്വകലാശാലയുടെ മുഖ്യ കവാടത്തിനു മുന്നില്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ധര്‍ണ്ണ സമരം നടത്തി വരികയാണ്. അഡ്മിനിസ്‌ട്രേറ്റിവ്-അക്കാദമിക്ക് വകുപ്പുകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ഭാഗികമായി നിലച്ചിരിക്കുകയാണ്. പരീക്ഷ സമയം അടുത്തിരിക്കുകയും പല പരീക്ഷകളും നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ ജീവനക്കാരുടെ സമരം പരീക്ഷകളുടെ നടത്തിപ്പിനെയുള്‍പ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്. പരീക്ഷകള്‍ പലതും മാറ്റിവെയ്‌ക്കാനുളള നീക്കത്തിലാണ് അധികൃതര്‍. സമരം നടത്തുന്ന ജീവനക്കാരാവട്ടെ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനുളള തീരുമാനത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.