Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാസുദേവന്‍ നമ്പൂതിരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 09:57 pm IST
in Alappuzha

ഹരിപ്പാട്: ക്ഷേത്രമതില്‍ക്കെട്ടിലെ വേദ മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നിന്ന് സാമൂഹ്യ പരിഷ്‌ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നടുവിലേക്ക് കടന്നുവന്ന മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിലെ സമര വീര്യത്തിന്റെ മുഖം ഇനി സംഘപ്രവര്‍ത്തകരില്‍ കരുത്തായി അവശേഷിക്കും.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ത്യാഗോജ്ജ്വലമായ സമരം നടത്തിയ വാസുദേവന് കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നു. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഹരിപ്പാട് പോലീസ് സ്റ്റേഷന് മുന്നില്‍ സംഘം പ്രവര്‍ത്തകരുമായി ചേര്‍ന്ന് നാളീകേരം ഉടച്ചതാണ് നമ്പൂതിരിയുടെ പേരിലുള്ള കുറ്റം.

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചത് പോലീസുകാരെ പ്രകോപിപ്പിച്ചു. അന്നുരാത്രി ഹരിപ്പാട് എസ്‌ഐ കാട്ടാക്കട ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാറശാല ഇല്ലത്തെത്തി വാസുദേവന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി. അവിടെ ക്രൂരമായ മര്‍ദ്ദനം. അന്നുരാത്രി മറ്റ് സംഘം പ്രവര്‍ത്തകരെയും കയറ്റി പോലീസ് വണ്ടി ആലപ്പുഴ സബ്ബ് ജയിലിലേക്ക് പോയി. പതിനെട്ട് ദിവസം നമ്പൂതിരി ജയിലില്‍ കിടന്നു. തുടര്‍ന്ന് ജയില്‍ മോചിതനായി.

ഒരാഴ്ചയ്‌ക്കുശേഷം പോലീസ് വീണ്ടും മണ്ണാറശാല ഇല്ലത്തെത്തി അന്തര്‍ജ്ജനത്തിന്റെയും പിഞ്ചുമക്കളുടെയും മുന്നില്‍ നിന്ന് വാസുദേവന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി. ഹരിപ്പാട്ട് നിന്നും നമ്പൂതിരിയെ തിരുവനന്തപുരം ജയിലിലേക്കാണ് കൊണ്ടുപോയത്. ഹരിപ്പാട് നാരായണന്‍കുട്ടി, പള്ളിപ്പാട് പങ്കജാക്ഷന്‍, അയ്യപ്പന്‍ എന്നിവരേയും പോലീസ് പിടികൂടി. 10 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നു.

18 മാസത്തെ ജയില്‍വാസത്തിന് നമ്പൂതിരിയുടെ സമരവീര്യത്തെ കെടുത്താനായില്ല. ആര്‍എസ്എസിന്റെ ശക്തനായ ശാഖാ പ്രവര്‍ത്തകനായി തുടര്‍ന്നും പ്രവര്‍ത്തിച്ചു.

മണ്ണാറശാല സ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു പുറമെ സംസ്‌കൃതവും ഇംഗ്ലീഷും വശത്താക്കിയിരുന്നു. മണ്ണാറശാല ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ കഴിഞ്ഞുള്ള ബാക്കി മുഴുവന്‍ സമയവും ശാഖാ പ്രവര്‍ത്തനത്തിനാണ് നീക്കി വച്ചിരുന്നത്.

മണ്ണാറശാല കാവിലെ ശാസ്താ ക്ഷേത്രത്തിന് മുന്നിലാണ് വൈകുന്നേരങ്ങളില്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശാഖാ പ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് അത് ക്ഷേത്രത്തിന് വെളിയിലേക്ക് മാറ്റി. ജയിലില്‍ കിടന്നപ്പോഴും അവിടെ സമാന ചിന്താഗതിക്കാരെ ചേര്‍ത്ത് വാസുദേവന്‍ നമ്പൂതിരി ശാഖ നടത്തിയിരുന്നു. ജയിലില്‍ പ്രാര്‍ത്ഥനയും പൂജയും നടത്താനും നമ്പൂതിരി സമയം കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.