Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതിഭകളെ വിളയിക്കാന്‍ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:40 pm IST
in Sports

പൂനെ: രാജ്യത്തിന്റെ കായികനേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ പൂനെയിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍ സ്റ്റിറ്റിയൂട്ടിനെ മറക്കുന്നതെങ്ങനെ? ഒളിമ്പ്യന്മാരടക്കം നിരവധി പ്രതിഭകളെ സ മ്മാനിച്ച സ്ഥാപനം സ്വ ന്തം മുറ്റത്ത് നടന്ന മീറ്റില്‍ നിന്നു താരങ്ങളെ ക ണ്ടെത്തി.

സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലു ള്ള സ്ഥാപനം അത്‌ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളിലായി അഞ്ഞൂറോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ഇവരുടെ പരിശീലനത്തിന് പിന്നില്‍ ല ക്ഷ്യം ഒന്നുമാത്രം, കൈ യെത്തും ദൂരത്തുള്ള ഒളിമ്പിക് മെഡലുകള്‍. മലയാളി താരങ്ങളും പരിശീലകരുമടങ്ങുന്ന സംഘം ഇതിനുള്ള ശരിയായ പാതയില്‍.

ഒളിംപിക്‌സ് താരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2005ലാണ് ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. ആധുനിക പരിശീലന സൗകര്യങ്ങള്‍ക്കൊപ്പം അര്‍പ്പണബോധമുള്ള പരിശീലകരും താരങ്ങളും ഒരുമിച്ചപ്പോള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ ഒന്നാംനിര കായിക പരിശീലന കേന്ദ്രങ്ങളുടെ പട്ടികയിലേക്കുയര്‍ന്നു സ്ഥാ പനം. റിയോ ഒളിമ്പി ക്‌സിന് മൂന്നു പേര്‍ യോഗ്യത നേടിയത് പ്രവര്‍ത്തനം ശരിയായ ദിശയിലെന്ന് തെളിയിക്കുന്നുവെന്ന് ഇവിടത്തെ പരിശീലകനും മുന്‍ രാജ്യാന്തര മധ്യദൂര അത്‌ലറ്റുമായ മലയാളി ഹംസ ചാത്തോളി ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിമുഹമ്മദ്, ജിന്‍സണ്‍ ജോണ്‍സണ്‍, ആരോഗ്യ രാജീവ് എന്നിവരാണ് റിയൊയിലേക്ക് പോയത്.

മലയാളി പരിശീലകന്‍ മുഹമ്മദ്കുഞ്ഞിക്കാണ് പരിശീലന നേതൃത്വം. ഹംസയ്‌ക്കു പുറമെ, ഷൈജു, ഇന്ത്യന്‍ ക്യാംപിലെ കോച്ച് സുരേന്ദര്‍ സിങ് എന്നിവരും പരിശീലക സംഘത്തില്‍.

അത്‌ലറ്റിക്‌സിലെ എല്ലാ ഇനങ്ങളിലും പരിശീലനമുണ്ട്. റസ്‌ലിങ്, ബോക്‌സിങ് അടക്കം ഗെയിംസ് ഇനങ്ങളുമുണ്ട്. ആധുനിക സൗകര്യങ്ങളാണ് ആകര്‍ഷണം. സിന്തറ്റിക് ട്രാക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗമുള്ള ആശുപത്രി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രീതിയും വ്യത്യസ്തം, അതികഠിനം. വിവിധ ദേശീയ മേളകളില്‍ മികച്ച പ്രകടനം നടത്തുന്ന 12 വയസിന് മുകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുക. സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്നതും പ്രത്യേകത. മികവനുസരിച്ച് എത്ര നാള്‍ വേണമെങ്കിലും പരിശീലനവും ലഭിക്കും. 18 വയസ് പൂര്‍ത്തിയാവുമ്പോള്‍ സൈന്യത്തില്‍ നിയമനവും ലഭിക്കും. കായിക രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്. പ്രകടനം മോശമായാല്‍ സൈന്യത്തിന്റെ വിവിധ റെജിമെന്റുകളിലേക്ക് സ്ഥലം മാറ്റുമെന്നു മാത്രം.

വരാനിരിക്കുന്ന ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനാകും ശ്രദ്ധയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകര്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

പുതിയ വാര്‍ത്തകള്‍

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.