Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കളിമണ്ണ് കിട്ടാനില്ല; ഓട് -ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 12:11 pm IST
in Kozhikode

കോഴിക്കോട്: പ്രധാന അസംസ്‌കൃത വസ്തുവായ കളിമണ്ണ് ലഭ്യമല്ലാത്തത് ഓട്-ഇഷ്ടിക വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. കളിമണ്ണ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓട്, ഇഷ്ടിക കമ്പനികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയില്‍ ഫറോക്കിലും പരിസര പ്രദേശങ്ങളിലുമായാണ് ഏറ്റവും കൂടുതല്‍ ഓട്ടുകമ്പനികള്‍ ഉള്ളത്. ഇവിടത്തെ കമ്പനികളില്‍ കഷ്ടിച്ച് ഒരുമാസം പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള കളിമണ്ണ് മാത്രമാണുള്ളത്.

പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം എന്ന നിലയില്‍ ഈ വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ശ്രമങ്ങള്‍ ഒന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി എടുക്കുന്ന മേഖലകൂടിയാണിത്. ഇഎസ്‌ഐ, പിഎഫ്, സെയില്‍സ്ടാക്‌സ്, ഇന്‍കം ടാക്‌സ് തുടങ്ങി വിവിധ ലൈസന്‍സ് ഫീസുകള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് ഈ മേഖല സര്‍ക്കാരിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മോശമല്ലാത്ത സേവന വേതന വ്യവസ്ഥകള്‍ ഈ മേഖലയില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.

കേരളത്തില്‍ മിക്ക ജില്ലകളിലും കളിമണ്‍ നിക്ഷേപമുണ്ടെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് സര്‍വേ നടത്തി കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണ് എടുത്ത കുഴികളില്‍ ചെമ്മണ്ണ് ഇടുകയും അതിനു മുകളില്‍ മാറ്റിവച്ച മേല്‍മണ്ണ് ഉപയോഗിച്ച് കൃഷിയോഗ്യമാക്കുന്ന സമ്പ്രദായമാണ് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നിലവില്‍ ഉള്ളത്. സര്‍ക്കാരിലേക്ക് അടയ്‌ക്കുന്ന റോയല്‍റ്റിക്ക് പുറമെ കളിമണ്ണ് എടുത്ത കുഴി ചെമ്മണ്ണിട്ടു മൂടുന്നതിനുള്ള ഉറപ്പിലേക്ക് ബാങ്ക് ഗ്യാരണ്ടിയും നല്‍കുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ലയറന്‍സ് ലഭിച്ചിട്ടും ജില്ലാ ഭരണാധികാരികള്‍ എന്‍ഒസി നല്‍കുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കളമണ്ണ് ലഭ്യമായിട്ടില്ല.സംസ്ഥാനത്താകമാനം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പ്രത്യക്ഷമായും അത്രയും തന്നെ തൊഴിലാളികള്‍ കേരളത്തിന് അകത്തും പുറത്തുമായി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. കളിമണ്ണ് ലഭ്യമല്ലാതാകുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പും ശേഷവും ഓട് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് ഓട്ടുകമ്പനി ഉടമകളും തൊഴിലാളികളും പറയുന്നു. സ്ഥലം എംഎല്‍എ വി.കെ.സി മമ്മദ്‌കോയ അടക്കമുള്ളവരുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല.

പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടകയില്‍ നിന്നും മറ്റും കളിമണ്ണ് കൊണ്ടുവന്ന് ഓട് ഉല്‍പ്പാദനം മുന്നോട്ടുകൊണ്ടുപോയെങ്കിലും ചൈനയില്‍ നിന്നുള്ള സെറാമിക് ഓട് ഇറക്കുമതി തദ്ദേശീയ ഓടുകളുടെ വില്‍പനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളില്‍ വീട് നിര്‍മ്മാണത്തിനായി ഓടുകള്‍ നന്നായി വിറ്റഴിച്ചിരുന്നു. വീടുകള്‍ ചരിച്ച് വാര്‍ത്ത് അതിനുമുകളില്‍ ഓട് ഇടുന്ന രീതിയാണ് മിക്കവരും സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ ഷീറ്റ് ഇടുകയാണ് ചെയ്യുന്നത്. ഷീറ്റുകള്‍ ഇടുന്നതും സെറാമിക് ഓടുകള്‍ ഉപയോഗിക്കുന്നതും ഓട് വ്യവസായത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഓട് വ്യവസായത്തെ കരകയറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വ്യവസായം നാമാവശേഷമാകുമെന്ന അവസ്ഥയാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നും തൊഴിലാളികളും ഉടമകളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

Kerala

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

Kerala

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

മന്ത്രി സ്ഥാനം: ചാണ്ടി ഉമ്മന്റെ സാധ്യത മങ്ങി,തിരുവഞ്ചൂര്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഐ സി ബാലകൃഷ്ണന്‍

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.