Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

10 സെന്റ് സ്ഥലത്ത് 19 കുടുംബവുമായി അരീക്കോട് പണിയ കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:11 pm IST
in Wayanad

പുല്‍പ്പളളി : പന്ത്രണ്ട് സെന്റ് സ്ഥലത്ത് റോഡിനു വിട്ടുകൊടുത്തതിന്റെ ബാക്കി 10 സെന്റ് സ്ഥലം. ഇവിടെ ഒന്‍പത് വീടും 19കുടുംബവും. മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52അംഗങ്ങള്‍’ചോര്‍ന്നൊലിക്കുന്ന വീടുകള്‍, മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ അയല്‍വാസികളുടെ സ്ഥലത്തുപോകണം, ഇതാണ് പുല്‍പ്പളളി പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡിലെ അരീക്കോട് പണിയ കോളനി. ആദിവാസി കോളനികള്‍ വയനാട്ടില്‍ വനത്തിനുളളിലോ വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയകോളനി ഇതില്‍നിന്ന് വിഭിന്നമാണ്. വനത്തില്‍നിന്നും ഏറെ ദൂരെയാണ് ഈ കോളനി.

വയനാട്ടില്‍ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി അതിലും ഏറെ ശോചനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നംമാത്രം. കോളനിയിലെ മുഴുവന്‍ ആളുകളും, താമസിക്കുന്ന കൂരകള്‍ക്ക് പുറത്തിറങ്ങിനില്‍ക്കുവാന്‍ പോലുമുളള ഇടമില്ല. വീട് വയ്‌ക്കുവാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീടനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്. പലരും പറയുന്നതു വിശ്വസിച്ച് വനത്തില്‍ കയ്യേറുവാനും ഇവര്‍ പോയിരുന്നു.എന്നാല്‍ ഇതൊരു കബളിപ്പിക്കല്‍മാത്രമാണെന്ന തിരിച്ചറിവുണ്ടായതോടെ ഇവര്‍ മടങ്ങിപ്പോന്നു. ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മുന്‍ സര്‍ക്കാരിന്റെആശിക്കും ഭൂമിഇവര്‍ക്ക് ആശിപ്പിക്കുന്ന ഭൂമിമാത്രമായിരുന്നു. കോളനിയില്‍ ഒരാള്‍ മരിച്ചാല്‍ മറവു ചെയ്യാന്‍ രണ്ടു കിലോമീറ്ററകലെ വനത്തില്‍പോകണം.

കോളനിയില്‍ വീടുകള്‍ ഒന്നിനുമുകളില്‍ ഒന്നെന്ന നിലയില്‍ നില്ക്കുന്നതിനാല്‍ രോഗങ്ങള്‍ ഇവരുടെ സന്തതസഹചാരികളാണ്. ഭക്ഷണം പാകംചെയ്യുവാന്‍ ഒരു കഷണം വിറക് വേണമെങ്കില്‍ രണ്ടു കിലോമീറ്ററകലെ നെയ്‌ക്കുപ്പ വനത്തില്‍ പോകണം. വല്ലപ്പോഴും ലഭിക്കുന്ന കൃഷിപ്പണി ഉപേക്ഷിച്ച് വിറകുണ്ടാക്കുവാന്‍ പോകുന്നതും ഇവര്‍ക്കൊരു പണിതന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. അന്നൊക്കെ വയലിലും, കരയിലുമായി എന്നും ഇവര്‍ക്ക് പണിയുണ്ടായിരുന്നു. കൃഷികള്‍ നഷ്ടമായതോടെ ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ അന്നംമുട്ടിയത് ഈ പാവങ്ങള്‍ക്കാണ്. കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡ്‌പോലുമില്ല. കോളനിയിലെ മൂന്ന് വീടുകളില്‍ മാത്രമാണ് വൈദ്യുതി എത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടുത്തകാലത്ത് കോളനിയില്‍ നിര്‍മ്മിച്ച വീടുപോലും ചോര്‍ന്നൊലിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതമൂലം അടുപ്പ് കത്തിച്ചാല്‍ പുകമുഴുവന്‍ വീടിനുളളില്‍ നിറഞ്ഞ് പുറത്ത് കഴിയേണ്ട അവസ്ഥയാണ് കോളനിയിലെ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനുമുളളത്.

അരീക്കോട് പണിയ കോളനിക്കാര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു തുണ്ട് ഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്രരാജന്‍ പറഞ്ഞു. മാറിമാറി വന്ന ഭരണാധികാരികള്‍ ഈ കോളനിയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ ഇന്നനുഭവിക്കുന്നത്. ഇവര്‍ മനുഷ്യരാണെന്ന പരിഗണനപോലും ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.