Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

10 സെന്റ് സ്ഥലത്ത് 19 കുടുംബവുമായി അരീക്കോട് പണിയ കോളനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:11 pm IST
inWayanad

പുല്‍പ്പളളി : പന്ത്രണ്ട് സെന്റ് സ്ഥലത്ത് റോഡിനു വിട്ടുകൊടുത്തതിന്റെ ബാക്കി 10 സെന്റ് സ്ഥലം. ഇവിടെ ഒന്‍പത് വീടും 19കുടുംബവും. മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52അംഗങ്ങള്‍’ചോര്‍ന്നൊലിക്കുന്ന വീടുകള്‍, മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ അയല്‍വാസികളുടെ സ്ഥലത്തുപോകണം, ഇതാണ് പുല്‍പ്പളളി പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡിലെ അരീക്കോട് പണിയ കോളനി. ആദിവാസി കോളനികള്‍ വയനാട്ടില്‍ വനത്തിനുളളിലോ വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയകോളനി ഇതില്‍നിന്ന് വിഭിന്നമാണ്. വനത്തില്‍നിന്നും ഏറെ ദൂരെയാണ് ഈ കോളനി.

വയനാട്ടില്‍ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി അതിലും ഏറെ ശോചനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നംമാത്രം. കോളനിയിലെ മുഴുവന്‍ ആളുകളും, താമസിക്കുന്ന കൂരകള്‍ക്ക് പുറത്തിറങ്ങിനില്‍ക്കുവാന്‍ പോലുമുളള ഇടമില്ല. വീട് വയ്‌ക്കുവാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീടനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്. പലരും പറയുന്നതു വിശ്വസിച്ച് വനത്തില്‍ കയ്യേറുവാനും ഇവര്‍ പോയിരുന്നു.എന്നാല്‍ ഇതൊരു കബളിപ്പിക്കല്‍മാത്രമാണെന്ന തിരിച്ചറിവുണ്ടായതോടെ ഇവര്‍ മടങ്ങിപ്പോന്നു. ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മുന്‍ സര്‍ക്കാരിന്റെആശിക്കും ഭൂമിഇവര്‍ക്ക് ആശിപ്പിക്കുന്ന ഭൂമിമാത്രമായിരുന്നു. കോളനിയില്‍ ഒരാള്‍ മരിച്ചാല്‍ മറവു ചെയ്യാന്‍ രണ്ടു കിലോമീറ്ററകലെ വനത്തില്‍പോകണം.

കോളനിയില്‍ വീടുകള്‍ ഒന്നിനുമുകളില്‍ ഒന്നെന്ന നിലയില്‍ നില്ക്കുന്നതിനാല്‍ രോഗങ്ങള്‍ ഇവരുടെ സന്തതസഹചാരികളാണ്. ഭക്ഷണം പാകംചെയ്യുവാന്‍ ഒരു കഷണം വിറക് വേണമെങ്കില്‍ രണ്ടു കിലോമീറ്ററകലെ നെയ്‌ക്കുപ്പ വനത്തില്‍ പോകണം. വല്ലപ്പോഴും ലഭിക്കുന്ന കൃഷിപ്പണി ഉപേക്ഷിച്ച് വിറകുണ്ടാക്കുവാന്‍ പോകുന്നതും ഇവര്‍ക്കൊരു പണിതന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. അന്നൊക്കെ വയലിലും, കരയിലുമായി എന്നും ഇവര്‍ക്ക് പണിയുണ്ടായിരുന്നു. കൃഷികള്‍ നഷ്ടമായതോടെ ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ അന്നംമുട്ടിയത് ഈ പാവങ്ങള്‍ക്കാണ്. കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡ്‌പോലുമില്ല. കോളനിയിലെ മൂന്ന് വീടുകളില്‍ മാത്രമാണ് വൈദ്യുതി എത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടുത്തകാലത്ത് കോളനിയില്‍ നിര്‍മ്മിച്ച വീടുപോലും ചോര്‍ന്നൊലിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതമൂലം അടുപ്പ് കത്തിച്ചാല്‍ പുകമുഴുവന്‍ വീടിനുളളില്‍ നിറഞ്ഞ് പുറത്ത് കഴിയേണ്ട അവസ്ഥയാണ് കോളനിയിലെ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനുമുളളത്.

അരീക്കോട് പണിയ കോളനിക്കാര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു തുണ്ട് ഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്രരാജന്‍ പറഞ്ഞു. മാറിമാറി വന്ന ഭരണാധികാരികള്‍ ഈ കോളനിയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ ഇന്നനുഭവിക്കുന്നത്. ഇവര്‍ മനുഷ്യരാണെന്ന പരിഗണനപോലും ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.