Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കണ്ണീരില്‍ കുതിര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:20 pm IST
in Idukki

കട്ടപ്പന: പുലൈച്ചി തലൈവി അമ്മയുടെ നിര്യാണത്തില്‍ ജില്ലയുടെ തമിഴ് ആധിപത്യമുള്ള ഗ്രാമങ്ങള്‍ കണ്ണീരില്‍ മുങ്ങി. ഊണും ഉറക്കവുമില്ലാതെ അമ്മയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച്  അതിര്‍ത്തി ഗ്രാ

മത്തിലെ ജനത അനുശോചനം രേഖപ്പെടുത്തി.

ഉപജീവനത്തിന് വക കണ്ടെത്തുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഹൈറേഞ്ചിന്റെ മണ്ണിലേയ്‌ക്ക് എത്തിയ തമിഴ് ജനതയുടെ ഉള്ളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന വലിയ വികാരമാണ് ജയലളിതയെന്ന അമ്മ. അതിന് ഉദാഹരണമാണ് അമ്മയുടെ വേര്‍ടില്‍ വിങ്ങിപ്പൊട്ടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ തമിഴ് ജനതയുടെ നേര്‍ക്കാഴ്‌ച്ചകള്‍. ജയലളിത എന്നത് ഒരു രാഷ്‌ട്രീയ നേതാവും മുഖ്യ മന്ത്രിയും മാത്രമായിരുന്നില്ല. ഒരു വലിയ ജനതയെ അധികാരത്തിന്റെ ചിറകുകള്‍കൊണ്ട്‌സംരക്ഷിച്ച അമ്മ തന്നെയായിരുന്നു. അതുതന്നെയാണ് ഇവര്‍ക്കു പറയുവാനുള്ളത്.

തോട്ടം തൊഴിലിനെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അതിര്‍ത്തി ഗ്രാമങ്ങളായ കടമാക്കുഴി, കട്ടപ്പന, വണ്ടന്‍മേട്, ആനവിലാസം, മാലി, കറുവാക്കുളം, കമ്പെമെട്ട് അടക്കമുള്ള മേഖലകളിലെ തൊഴിലാളികള്‍ ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ തോട്ടങ്ങളിലേയ്‌ക്കും എത്തിയില്ല. രാത്രിമുതല്‍ ഉറക്കമളച്ച് അമ്മ

യ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. രാവിലെ ജയലളിതയുടെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും, ചായാ ചിത്രങ്ങളും സ്ഥാപിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി.

അതിര്‍ത്തി ഗ്രാമങ്ങള്‍ ജയലളിതയുടെ വേര്‍പാട് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞപ്പോള്‍ ഇ മേഖലയിലെ തോട്ടങ്ങള്‍ നിശ്ചലമായി. വാഹനങ്ങള്‍ ഒതുക്കിയിട്ട് അനുശോചനത്തില്‍ പങ്കുചേര്‍ന്നു. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതോടെ ഈ മേഖലകളില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് ഉണര്‍ത്തിയത്.

കേരളത്തില്‍ കഴിയുമ്പോളും കുട്ടികളുടെ പഠനവും മറ്റ് സൗജന്യ ആനൂകുല്യങ്ങളും ഇവര്‍ അമ്മയുടെ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയിരുന്നു. അമ്മ തുടങ്ങിവച്ച പദ്ധതികളും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണാധികാരിയായി ഇനിയൊരാള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ലാ എന്നുതന്നെ പറയാം.

അഴിമതിയുടെ കഥകളിലൂടെ രാഷ്‌ട്രീയ ജീവിതത്തില്‍ കളങ്കം നേരിട്ടുവെങ്കിലും തമിഴ് ജനതയുടെ മനസ്സില്‍ പാവങ്ങളുടെ അമ്മയായിി

ജയലളിത ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇന്ന് കാണുന്ന കണ്ണീരണിഞ്ഞ അതിര്‍ത്തി ഗ്രാമങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.