Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധിക്കുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 07:34 pm IST
inSamskriti

വിവേകാനന്ദസ്വാമികളെ ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ സന്ദേശപ്രചാരണത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനാണ് നിവേദിത ഇന്നാട്ടില്‍ വന്നത്. അതിനാല്‍ സ്വാമിജിയുടെ അന്തര്‍ധാനം നിവേദിതക്ക് എത്രത്തോളം മര്‍മ്മഭേദകമായിരുന്നുവെന്ന് ഊഹിക്കാം. എന്നിരുന്നാലും അവര്‍ ദൃഢചിത്തയായിരുന്നു. ഹൃദയത്തിനകത്തെ ദുഃഖം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗുരു ആരംഭിച്ച പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണല്ലോ ശിഷ്യരുടെ പ്രധാന കര്‍ത്തവ്യം.

വിവേകാനന്ദ സ്വാമികളാല്‍ സ്ഥാപിതമായ രാമകൃഷ്ണ മിഷന്, രാഷ്‌ട്രീയകാര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആദ്ധ്യാത്മികോന്നതിയും ലോകസേവനുമാണ് മിഷന്റെ ലക്ഷ്യങ്ങള്‍. എന്നാല്‍ നിവേദിത അന്നത്തെ രാഷ്‌ട്രീയ കാര്യങ്ങളിലും മറ്റും ഇടപെടുവാന്‍ തുടങ്ങിയതോടെ അവര്‍ക്ക് മഠത്തിന്റെയും മിഷന്റെയും അംഗത്വം ഉപേക്ഷിക്കേണ്ടിവന്നു. ഇന്നാട്ടിലെ എല്ലാവരിലും ദേശീയബോധം ഉണര്‍ത്താനും സാമുദായികൈക്യം ദൃഢപ്പെടുത്തുവാനും വേണ്ടി അവര്‍ കഠിനപ്രയത്‌നം ചെയ്തു.

അവര്‍ക്ക് വളരെ ഭംഗിയായി പ്രസംഗിക്കുവാന്‍ കഴിവുണ്ടായിരുന്നു. ജീവിതത്തില്‍ സ്വയം അനുഷ്ഠിക്കാത്ത ഒന്നിനെയും കുറിച്ച് അവര്‍ വെറുതെ പ്രസംഗിച്ചിരുന്നില്ല. വിശ്വസ്തയായി നിലകൊള്ളുക എന്നതായിരുന്നു അവരുടെ അന്തസ്സ്, പൂര്‍ണതയിലെത്തിച്ചേരുക എന്നതായിരുന്നു അവരുടെ ആഗ്രഹം. തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ ആവേശത്തോടുകൂടി അവര്‍ പറയും: ”നമ്മുടെ സ്വദേശത്തുനിന്നുതന്നെയല്ലേ നമുക്ക് എല്ലാം കിട്ടിയിട്ടുള്ളത്- ജീവന്‍, ആഹാരം, ബന്ധുമിത്രാദികള്‍, ആശ്രിതജനങ്ങള്‍, ആദരവ് ഇവയെല്ലാം. ഈ ദേശം തന്നെയല്ലെ നമ്മുടെ പ്രത്യക്ഷമാതാവ്! എന്നിട്ടും അമ്മയെ ഭാരതമാതാവിന്റെ രൂപത്തില്‍ കാണാനുള്ള ആഗ്രഹം നമുക്ക് വളര്‍ത്തിയെടുക്കേണ്ട എന്നോ?”

ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ആദര്‍ശങ്ങളെ സര്‍വത്ര പ്രചരിപ്പിച്ച് ഭാരതത്തിന്റെ ഐക്യബോധം കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ”ഈ രണ്ട് മഹാജീവിതങ്ങളിലാണ് ഭാരതത്തിന്റെ ഐക്യം മുഴുവന്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. ഭാരതവര്‍ഷം ഈ മഹാപുരുഷന്മാരെ ഹൃദയത്തില്‍ ധരിക്കണം. അതാണ് ഏറ്റവും കൂടുതല്‍ ഈ ദേശത്തിനാവശ്യം” എന്ന് അവര്‍ പറയാറുണ്ട്.

അവരുടെ പ്രസംഗങ്ങളില്‍ ഈ നാടിനോടുള്ള നിഷ്‌കപടമായ സ്‌നേഹവും ശ്രദ്ധയും പ്രകടിതമായിരുന്നു. അഖണ്ഡഭാരതത്തിന്റെ ചിത്രം അവര്‍ ജനങ്ങളുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ അഖണ്ഡഭാരതത്തിന്റെ സേവനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

സ്വാമി വിവേകാനന്ദന്‍ ശിഷ്യരുടെയും ഭക്തരുടെയും സംഘത്തില്‍ വച്ച് ഒരിക്കല്‍ പറയുകയുണ്ടായി: ”ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്‌ട്രീയാവബോധം ഉണര്‍ത്തുന്നതില്‍ നിവേദിതയ്‌ക്ക് വലിയ പങ്ക് നിര്‍വഹിക്കാനാകും.” എന്നാല്‍ സ്വാമിജിയുടെ സമാധിക്കുശേഷം ബേലൂര്‍ മഠത്തിന്റെ പരമാധികാരികളായി വന്നവര്‍ ആത്മീയ ദര്‍ശങ്ങളല്ലാതെ മറ്റൊന്നിനെയും അംഗീകരിക്കുന്നവരായിരുന്നില്ല.

രാമകൃഷ്ണമിഷനുമായി സഹകരിച്ച് ഭാരത സ്ത്രീകള്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നിവേദിതയ്‌ക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സ്വന്തം രാഷ്‌ട്രീയ ലക്ഷ്യം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാമകൃഷ്ണ മിഷന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികള്‍ക്ക് നിവേദിത എഴുതി: ”ഭാരത മാതാവ് എന്ന ആദര്‍ശവുമായി ഞാന്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. മാതാവിനുവേണ്ടിയുള്ള മരണമാണ് മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ സ്വീകാര്യം.”

സ്വാമി വിവേകാനന്ദന്റെ സമാധിക്കുശേഷം കൃത്യം പതിനാലു ദിവസം കഴിഞ്ഞ് (1902 ജൂലൈ 18) നിവേദിത എഴുതിയ ഒരു കത്ത് സുദീര്‍ഘമായ ചര്‍ച്ചയ്‌ക്ക് വിഷയമായി. പത്രങ്ങള്‍ ആ ചര്‍ച്ച ഏറ്റെടുത്തു. ‘പത്രിക’ എന്ന പത്രത്തില്‍ സിസ്റ്റര്‍ നിവേദിത എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു: ”ഇനിമേല്‍ നിവേദിതയുടെ പ്രവര്‍ത്തനങ്ങള്‍ രാമകൃഷ്ണമഠത്തിന്റെ അനുവാദത്തോടെയായിരിക്കുന്നതല്ലെന്നും സ്വതന്ത്രമാണെന്നും ബേലൂര്‍ മഠവും സിസ്റ്റര്‍ നിവേദിതയും തീരുമാനിച്ചിരിക്കുന്നു.”

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.